
'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

ദോഹ: ഖത്തര്‍ സമ്മാനിക്കാനിരിക്കുന്ന ആഡംബര ജെറ്റ് അമേരിക്കയുടെ എയര്‍ഫോഴ്‌സ് വണ്‍ പ്രസിഡന്‍ഷ്യല്‍ വിമാനമായി ഉപയോഗിക്കാനുള്ള വൈറ്റ് ഹൗസിന്റെ പദ്ധതിയെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'അവര്‍ ഞങ്ങള്‍ക്ക് ഒരു സമ്മാനം തരുകയാണ്,' ട്രംപ് തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അത് സ്വീകരിച്ചില്ലെങ്കില്‍ താന്‍ ഒരു 'മണ്ടന്‍' ആയിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വിമാനത്തെ സമ്മാനമായി പരാമര്‍ശിക്കുന്നത് 'കൃത്യതയില്ലാത്തതാണ്' എന്ന് ഖത്തര്‍ വക്താവ് നേരത്തെ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 'താല്‍ക്കാലിക ഉപയോഗത്തിനായി' ഒരു വിമാനം കൈമാറുന്നത് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയിലാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ പ്രധാന വിദേശ യാത്രയുടെ ഭാഗമായി ട്രംപ് ഈ ആഴ്ച ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ആഡംബര വിമാനത്തിന്റെ കാര്യം പുറത്തായത്.
സുരക്ഷയുടെയും കാര്യത്തില്‍ അമേരിക്ക മറ്റ് രാജ്യങ്ങളെ വര്‍ഷങ്ങളോളം സഹായിച്ചിട്ടുണ്ട് എന്നും രാജ്യത്തിന്റെ 'നേതൃത്വത്തോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും' ട്രംപ് പറഞ്ഞു. ബോയിംഗ് രണ്ട് പുതിയ വിമാനങ്ങള്‍ നല്‍കുന്നതിനായി തന്റെ സര്‍ക്കാര്‍ കാത്തിരിക്കുമ്പോള്‍ ഖത്തര്‍ യുഎസിന് ഒരു ബോയിംഗ് ജെറ്റ് നല്‍കുന്നത് 'വളരെ നല്ല നടപടി' ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനം സ്വീകരിക്കുന്നതും അതിന്റെ കൈകാര്യം ചെയ്യലും ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും രാഷ്ട്രീയ വിമര്‍ശകര്‍ക്കിടയില്‍ നിയമപരവും ധാര്‍മ്മികവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
യുഎസ് ഭരണഘടനയില്‍ എമോലുമെന്റ്‌സ് ക്ലോസ് എന്നറിയപ്പെടുന്ന ഒരു വ്യവസ്ഥയുണ്ട്. ഇത് യുഎസ് പ്രസിഡന്റുമാര്‍ക്ക് വിദേശ സര്‍ക്കാരുകളില്‍ നിന്ന് സ്വീകരിക്കാന്‍ കഴിയുന്ന സമ്മാനങ്ങളെ നിയന്ത്രിക്കുന്നു. നേതാക്കള്‍ വിദേശ സര്‍ക്കാരുകളുടെ അടിമകളാകുന്നത് തടയുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ട്രംപിനെ പിന്തുണക്കുന്ന ചിലരും അദ്ദേഹത്തിന്റെ പ്രവൃത്തിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡെയ്‌ലി വയര്‍ പോഡ്കാസ്റ്റര്‍ ബെന്‍ ഷാപ്പിറോ വിമാന ഇടപാടിനെ 'കുഴപ്പമുണ്ടാക്കുന്ന'താണെന്ന് വിമര്‍ശിച്ചു.
'ഇത് പ്രസിഡന്റ് ട്രംപിന് നല്ലതാണോ? അദ്ദേഹത്തിന്റെ അജണ്ടയ്ക്ക് ഇത് നല്ലതാണോ? ചതുപ്പ് വറ്റിച്ച് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇത് നല്ലതാണോ? ഇല്ല എന്നാണ് ഉത്തരം' ഷാപ്പിറോ പറഞ്ഞു.
തീവ്ര വലതുപക്ഷ വാദിയായ ലോറ ലൂമറും ഈ നീക്കത്തെ വിമര്‍ശിച്ചു. ജെറ്റ് സ്വീകരിക്കാനുള്ള ഏതൊരു തീരുമാനവും ഭരണകൂടത്തിന് 'ഒരു കളങ്കമായിരിക്കും' എന്ന് അവര്‍ പറഞ്ഞു.
വൈറ്റ് ഹൗസിന്റെ നിലവിലെ വിമാനക്കൂട്ടത്തില്‍ പ്രസിഡന്റിന്റെ ഉപയോഗത്തിനായി പ്രത്യേക ആശയവിനിമയ ഉപകരണങ്ങളും സ്റ്റേറ്റ് റൂം, ഓഫീസ്, കോണ്‍ഫറന്‍സ് റൂം തുടങ്ങിയ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന രണ്ട് ബോയിംഗ് 747200B വിമാനങ്ങള്‍ ഉള്‍പ്പെടുന്നു. ഖത്തര്‍ ബോയിംഗ് 7478 ന്റെ ഒരു പതിപ്പാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പറക്കുന്ന ആഡംബര കൊട്ടാരം എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്.
ഏകദേശം 400 മില്യണ്‍ ഡോളര്‍ വിലവരുന്ന ഈ വിമാനം യുഎസിന് നല്‍കിയാല്‍ ഉടനടി ഉപയോഗിക്കാനാകില്ല. കാരണം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് പുതുക്കിപ്പണിത് അനുമതി നല്‍കേണ്ടതുണ്ടെന്ന് ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസിനോട് വൃത്തങ്ങള്‍ പറഞ്ഞു.
Former U.S. President Donald Trump defends acceptance of a luxury jet from Qatar, calling it foolish to reject such an offer. The remark sparks renewed debate over political ethics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 11 hours ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 11 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 12 hours ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 12 hours ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 12 hours ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 12 hours ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 12 hours ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 12 hours ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 13 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 13 hours ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 13 hours ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 14 hours ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 14 hours ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 14 hours ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 15 hours ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 16 hours ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 16 hours ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 16 hours ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 15 hours ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 15 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 15 hours ago