HOME
DETAILS

ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...

  
November 01, 2025 | 3:36 AM

incident summary man climbs coconut tree in gadag after being mistaken for a thief

 

ബെംഗളൂരു:  കര്‍ണാടകയില്‍ ഗഡാഗില്‍ യുവാവിനെ കള്ളനാണെന്നു തെറ്റിദ്ധരിച്ചതിനെ തുടര്‍ന്ന് യുവാവ് തെങ്ങില്‍ കയറി ഒളിച്ചിരുന്നു. നാലുമണിക്കൂറോളമാണ് യുവാവ് തെങ്ങിനുമുകളിലിരുന്നത്. അവസാനം അഗ്നിരക്ഷാസേന എത്തി താഴെയിറക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 4 മണിയോടെ ബെലഗാവിയില്‍ നിന്നുള്ള ബസവരാജ് സൊല്ലാപൂരാണ് തെങ്ങില്‍ കുടുങ്ങിയത്.

വിവേകാനന്ദ നഗറില്‍ ട്രെയിനില്‍ എത്തിയ ഇയാള്‍ തന്റെ സുഹൃത്തിന്റെ വീടാണെന്നു കരുതി ഒരു വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. വീട് മാറി എന്ന് മനസിലായി തിരിഞ്ഞു നടക്കുമ്പോഴേക്കും കള്ളനാണെന്നു കരുതി ആ വീട്ടുകാര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസിനെ കണ്ട് ഭയന്നോടിയ ബസവരാജ് അടുത്തുള്ള തെങ്ങിലേക്കാണ് പാഞ്ഞു കയറിയത്.

പൊലിസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവില്‍ യുവാവിനെ തെങ്ങിന്റെ മുകളില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും പൊലിസും ആവര്‍ത്തിച്ചു പറഞ്ഞിട്ടും താഴെ ഇറങ്ങാന്‍ പറ്റാതെ വന്നതോടെയാണ് അഗ്നിക്ഷാസേനയെ വിളിച്ചു. താന്‍ എങ്ങനെ മുകളില്‍ വരെ കയറിയെന്ന് അറിയില്ലെന്നായിരുന്നു ഇറങ്ങിവരാന്‍ പറഞ്ഞപ്പോള്‍ യുവാവ് പറഞ്ഞത്. അവസാനം ഗോവണി വഴി ഇയാളെ ഇറക്കുകയായിരുന്നു. 

 

 

In Gadag, Karnataka, a man named Basavaraj Sollapur from Belagavi climbed a coconut tree and stayed there for nearly four hours after being mistaken for a thief. The incident occurred around 4 a.m. on Monday in Vivekananda Nagar. Basavaraj had arrived by train and mistakenly knocked on the door of what he thought was his friend’s house. Realizing it was the wrong home, he turned to leave — but the residents, suspecting him to be a thief, informed the police. Frightened upon seeing the police, Basavaraj ran and climbed a nearby coconut tree to hide. Despite repeated requests from locals and police to come down, he remained stuck until the fire and rescue team arrived and helped him down safely using a rope.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചു; വിമർശനവുമായി മന്ത്രി ശിവൻകുട്ടി, കാരണം വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവേ ഫലം പങ്കുവച്ചത്

Kerala
  •  a day ago
No Image

എല്‍കെജി ക്ലാസുകള്‍ ആരംഭിക്കാന്‍ 20 കുട്ടികള്‍ നിര്‍ബന്ധം

National
  •  a day ago
No Image

ഒമാനില്‍ മത്സ്യബന്ധനം ശക്തിപ്പെടുത്താന്‍ സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനം ആരംഭിച്ച് മന്ത്രാലയം        

oman
  •  a day ago
No Image

അവധിക്കാലത്ത് കുതിരയോട്ടം പഠിക്കാം: യുവജനങ്ങൾക്ക് വിനോദവും വിജ്ഞാനവും നൽകി ദുബൈ പൊലിസ്

uae
  •  a day ago
No Image

പാകിസ്താനിൽ ഗൂഗിൾ സെർച്ച് ചാർട്ട് കീഴടക്കി ഇന്ത്യൻ 'വെടിക്കെട്ട്' ഓപ്പണർ; 2025-ൽ പാകിസ്ഥാനിൽ ഗൂഗിളിൽ ഏറ്റവും തിരയപ്പെട്ട കായികതാരം

Cricket
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ആകെ പോളിങ് 22.92%, കൂടുതല്‍ ആലപ്പുഴയില്‍

Kerala
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാ​ഗികമായി അടച്ചു; ദുബൈ, ഷാർജ നഗരങ്ങളിൽ ഗതാഗതക്കുരുക്ക്

uae
  •  a day ago
No Image

ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് വിഡി സതീശന്‍; തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കാരണങ്ങളും ചൂണ്ടിക്കാട്ടി

Kerala
  •  a day ago
No Image

കാലിക്കറ്റ് സർവകലാശാല 4 വർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി; പൊലിസിന് 39 കേസുകൾ കൈമാറി

crime
  •  a day ago
No Image

യുഎസിലും കാനഡയിലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ഷോറൂമുകൾ ആരംഭിച്ചു

uae
  •  a day ago