HOME
DETAILS

ഹരിയാനയില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രിസ്ത്യാനികളെ തടഞ്ഞുവച്ച് ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിപ്പിച്ചു, ദൃശ്യവും പ്രരിപ്പിച്ചു

  
Web Desk
November 14, 2025 | 11:15 AM

Mob Forces Christians to Burn Copies of Bible Renounce Faith in Haryana

ന്യൂഡല്‍ഹി: ഹരിയാനയിലെ റോഹ്തക് ജില്ലയില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ തീവ്രഹിന്ദുത്വ വിഭാഗം തഞ്ഞുവച്ച് ഭീഷണിപ്പെടുത്തി അവരുടെ വിശുദ്ധ ഗന്ഥ്രമായ ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിപ്പിച്ചു. കഴിഞ്ഞ ആഴ്ച നടന്നതായി കരുതുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോയില്‍ ക്രിസ്ത്യന്‍ സമുദായ അംഗങ്ങളെ തടഞ്ഞു നിര്‍ത്തുന്ന ദൃശ്യങ്ങളും, 'വഞ്ചകര്‍' എന്ന് വിളിച്ചും ബൈബിളിനെ അഴുക്ക് എന്ന് പറയുന്നതും കേള്‍ക്കാം. ചിലരെ വിശ്വാസം തള്ളിപ്പറയാന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഒരു ക്രിസ്ത്യന്‍ പുരുഷന് പെട്രോള്‍ കുപ്പി കൈമാറി, ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിക്കുന്നതും അതിനിടെ ഒത്തുകൂടിയ സംഘം 'ജയ് ശ്രീറാം', 'ഭാരത് മാതാ കി ജയ്' തുടങ്ങിയ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇത്തരം ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന അവസ്ഥ ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ 25, 21 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2024ല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരം നിയമവിരുദ്ധ കൂട്ടം (89), തടങ്കല്‍ (127), ഭീഷണി (351), കലാപം (191) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കേണ്ട കുറ്റങ്ങളുമാണ്. 

2014 ല്‍ മോദി അധികാരത്തിലേറിയത് മുതല്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും നേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. 

 A Hindutva mob terrorised, abused, and forced several Christian villagers to burn their sacred books in public in Rohtak District in Haryana. A video of the incident that has gone viral on social media platforms, showed Christians being coerced to denounce their faith. The video shows the incident occurred sometime last week. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  4 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  4 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  4 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  4 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  4 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  4 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  4 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  4 days ago
No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  4 days ago