HOME
DETAILS

ശുചീകരണത്തിന് ആളില്ല: കേളകത്തെ ശുചീകരണം മാറ്റിവച്ചു

  
backup
May 16, 2017 | 8:20 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%87


കേളകം: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തി ഭാഗികമായി തടസ്സപ്പെട്ടു.  മട്ടന്നൂര്‍ മേഖലയില്‍ ഡെങ്കി പനി പടര്‍ന്നു പിടിച്ചതുകൊണ്ടു കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ പഞ്ചായത്തുകളിലും ശുചീകരണം നടത്തണമെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്.
കേളകം പി.എച്.സി  മെഡിക്കല്‍ ഓഫിസറും പഞ്ചായത്ത് അധികൃതരും നടത്തിയ ചര്‍ച്ചയില്‍ ചൊവ്വാഴ്ച്ച കേളകം പഞ്ചയാത്തിലെ മുഴുവന്‍ ടൗണുകളും ശുചീകരിക്കാന്‍ തീരുമാനമായി. എന്നാല്‍ ചൊവ്വാഴ്ച കേളകം പഞ്ചായത്തിന്റെ മറ്റു ടൗണുകളില്‍ ശുചീകരണം നടന്നെങ്കിലും. പ്രമുഖ ടൗണായ കേളകത്ത് ശുചീകരണം നടന്നില്ല.
രാവിലെ 10 മണി ആയിട്ടും പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍,  പഞ്ചായത്ത് മെമ്പര്‍ ലിസി ജോസഫ്,  ജോയ്  വേളുപുഴ  എന്നിവര്‍ മാത്രമാണ് എത്തിയത്. പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പ്‌കേടാണ് ശുചീകരണം നടക്കാതെ പോയതെന്നും, മറ്റ് സംഘടനകള്‍ സഹകരിക്കാതെ മാറി നിന്നതെന്നും പഞ്ചായത്ത് അംഗം ജോയ് വേളുപുഴ ആരോപിച്ചു. വാര്‍ഡ് മെമ്പറുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അടക്കത്തോട്ടിലും, മഞ്ഞളാപുറത്തും ശുചീകരണം ഭംഗിയായി നടന്നെന്നും, കേളകത്ത് നടക്കാതെ പോയത്.
 കേളകം ടൗണില്‍ സ്ലാബുകള്‍ നീക്കി ഓവുചാല്‍ വൃത്തിയാക്കേണ്ടതുകൊണ്ട് ജെ.സിബി.ബി ആവശ്യമായിരുന്നുവെന്നും. ശുചീകരണത്തിനായി ഏല്‍പ്പിച്ച ജെ.സി.ബി കേടായതിനെ തുടര്‍ന്ന് മറ്റു നിര്‍വാഹമില്ലാത്തതിനാല്‍ 18 തിയ്യതിയിലേക്ക് ശുചീകരണം മാറ്റുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ്  മൈഥിലി രമണന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിറ്ററേനിയനിൽ വീണ്ടും കണ്ണീർ: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് നൂറിലധികം അഭയാർത്ഥികളെ കാണാതായി

International
  •  2 days ago
No Image

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

International
  •  2 days ago
No Image

തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്

International
  •  2 days ago
No Image

കുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല

Kerala
  •  2 days ago
No Image

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

Kerala
  •  2 days ago
No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  2 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  2 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  2 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  2 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  2 days ago