HOME
DETAILS

ശുചീകരണത്തിന് ആളില്ല: കേളകത്തെ ശുചീകരണം മാറ്റിവച്ചു

  
backup
May 16, 2017 | 8:20 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%87


കേളകം: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തി ഭാഗികമായി തടസ്സപ്പെട്ടു.  മട്ടന്നൂര്‍ മേഖലയില്‍ ഡെങ്കി പനി പടര്‍ന്നു പിടിച്ചതുകൊണ്ടു കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ പഞ്ചായത്തുകളിലും ശുചീകരണം നടത്തണമെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്.
കേളകം പി.എച്.സി  മെഡിക്കല്‍ ഓഫിസറും പഞ്ചായത്ത് അധികൃതരും നടത്തിയ ചര്‍ച്ചയില്‍ ചൊവ്വാഴ്ച്ച കേളകം പഞ്ചയാത്തിലെ മുഴുവന്‍ ടൗണുകളും ശുചീകരിക്കാന്‍ തീരുമാനമായി. എന്നാല്‍ ചൊവ്വാഴ്ച കേളകം പഞ്ചായത്തിന്റെ മറ്റു ടൗണുകളില്‍ ശുചീകരണം നടന്നെങ്കിലും. പ്രമുഖ ടൗണായ കേളകത്ത് ശുചീകരണം നടന്നില്ല.
രാവിലെ 10 മണി ആയിട്ടും പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍,  പഞ്ചായത്ത് മെമ്പര്‍ ലിസി ജോസഫ്,  ജോയ്  വേളുപുഴ  എന്നിവര്‍ മാത്രമാണ് എത്തിയത്. പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പ്‌കേടാണ് ശുചീകരണം നടക്കാതെ പോയതെന്നും, മറ്റ് സംഘടനകള്‍ സഹകരിക്കാതെ മാറി നിന്നതെന്നും പഞ്ചായത്ത് അംഗം ജോയ് വേളുപുഴ ആരോപിച്ചു. വാര്‍ഡ് മെമ്പറുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അടക്കത്തോട്ടിലും, മഞ്ഞളാപുറത്തും ശുചീകരണം ഭംഗിയായി നടന്നെന്നും, കേളകത്ത് നടക്കാതെ പോയത്.
 കേളകം ടൗണില്‍ സ്ലാബുകള്‍ നീക്കി ഓവുചാല്‍ വൃത്തിയാക്കേണ്ടതുകൊണ്ട് ജെ.സിബി.ബി ആവശ്യമായിരുന്നുവെന്നും. ശുചീകരണത്തിനായി ഏല്‍പ്പിച്ച ജെ.സി.ബി കേടായതിനെ തുടര്‍ന്ന് മറ്റു നിര്‍വാഹമില്ലാത്തതിനാല്‍ 18 തിയ്യതിയിലേക്ക് ശുചീകരണം മാറ്റുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ്  മൈഥിലി രമണന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  16 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  16 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  16 days ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  16 days ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  16 days ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  16 days ago
No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  16 days ago
No Image

എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്

uae
  •  16 days ago
No Image

രണ്ടിലൊരാൾ പുറത്തേക്ക്, അത് സഞ്ജുവാകുമോ? വൈഭവിന്റെ എൻട്രിയിൽ പണി വരുന്നത് ആർക്ക്?

Cricket
  •  16 days ago
No Image

ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലിസ്; പൂപ്പാറയിലെ വഴിയോരക്കട ഇടിച്ചുനിരത്തി

Kerala
  •  16 days ago