HOME
DETAILS

ശുചീകരണത്തിന് ആളില്ല: കേളകത്തെ ശുചീകരണം മാറ്റിവച്ചു

  
backup
May 16, 2017 | 8:20 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%87


കേളകം: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തി ഭാഗികമായി തടസ്സപ്പെട്ടു.  മട്ടന്നൂര്‍ മേഖലയില്‍ ഡെങ്കി പനി പടര്‍ന്നു പിടിച്ചതുകൊണ്ടു കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ പഞ്ചായത്തുകളിലും ശുചീകരണം നടത്തണമെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്.
കേളകം പി.എച്.സി  മെഡിക്കല്‍ ഓഫിസറും പഞ്ചായത്ത് അധികൃതരും നടത്തിയ ചര്‍ച്ചയില്‍ ചൊവ്വാഴ്ച്ച കേളകം പഞ്ചയാത്തിലെ മുഴുവന്‍ ടൗണുകളും ശുചീകരിക്കാന്‍ തീരുമാനമായി. എന്നാല്‍ ചൊവ്വാഴ്ച കേളകം പഞ്ചായത്തിന്റെ മറ്റു ടൗണുകളില്‍ ശുചീകരണം നടന്നെങ്കിലും. പ്രമുഖ ടൗണായ കേളകത്ത് ശുചീകരണം നടന്നില്ല.
രാവിലെ 10 മണി ആയിട്ടും പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍,  പഞ്ചായത്ത് മെമ്പര്‍ ലിസി ജോസഫ്,  ജോയ്  വേളുപുഴ  എന്നിവര്‍ മാത്രമാണ് എത്തിയത്. പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പ്‌കേടാണ് ശുചീകരണം നടക്കാതെ പോയതെന്നും, മറ്റ് സംഘടനകള്‍ സഹകരിക്കാതെ മാറി നിന്നതെന്നും പഞ്ചായത്ത് അംഗം ജോയ് വേളുപുഴ ആരോപിച്ചു. വാര്‍ഡ് മെമ്പറുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അടക്കത്തോട്ടിലും, മഞ്ഞളാപുറത്തും ശുചീകരണം ഭംഗിയായി നടന്നെന്നും, കേളകത്ത് നടക്കാതെ പോയത്.
 കേളകം ടൗണില്‍ സ്ലാബുകള്‍ നീക്കി ഓവുചാല്‍ വൃത്തിയാക്കേണ്ടതുകൊണ്ട് ജെ.സിബി.ബി ആവശ്യമായിരുന്നുവെന്നും. ശുചീകരണത്തിനായി ഏല്‍പ്പിച്ച ജെ.സി.ബി കേടായതിനെ തുടര്‍ന്ന് മറ്റു നിര്‍വാഹമില്ലാത്തതിനാല്‍ 18 തിയ്യതിയിലേക്ക് ശുചീകരണം മാറ്റുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ്  മൈഥിലി രമണന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  3 days ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  3 days ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  3 days ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  3 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  3 days ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  3 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  3 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  3 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  3 days ago