HOME
DETAILS

തകര്‍ന്ന വള്ളങ്ങള്‍ കരക്കെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല ; മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍

  
backup
August 04, 2016 | 9:17 PM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b4%95%e0%b5%8d





അമ്പലപ്പുഴ: തകര്‍ന്ന വള്ളങ്ങള്‍ കരക്കെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ലത്തതിനെ തുടര്‍ന്ന്  മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ പുന്നപ്ര ചള്ളികടപ്പുറത്തുണ്ടായ കടലാക്രമണത്തില്‍പ്പെട്ട് കറയിലുണ്ടായിരുന്ന 27 വള്ളങ്ങളാണ് തിരമാലയില്‍പ്പെട്ട് തകര്‍ന്നത്. ചൊവ്വാഴ്ച ഉച്ചയോടെ കായംകുളത്തുനിന്ന് ഫിഷറീസ് ബോട്ട് എത്തിച്ചെങ്കിലും കടല്‍ പ്രക്ഷേബ്ധമായതിനാല്‍ യാതൊരു രക്ഷാപ്രവര്‍ത്തനവും നടത്താതെ ഇവര്‍ മടങ്ങി. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6 മുതല്‍ നൂരുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടുകിടന്ന വള്ളങ്ങളും വലകളും കരക്കെത്തിക്കാന്‍ ശ്രമമാരംഭിച്ചത്. ഇതിന് ഒരു ജെ.സി.ബി മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിന്റെ ചെലവ് സര്‍ക്കാര്‍ നല്‍കുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളാണ് ജെ.സി.ബി വാടകക്കെടുത്ത് രക്ഷാപ്രവര്‍ത്തനമാരംഭിച്ചത്. ഇന്നലെ 4 വള്ളങ്ങള്‍ മാത്രമാണ് കരക്കെത്തിക്കാന്‍ സാധിച്ചത്. ജെ.സി.ബി യില്‍ റോപ്പുകെട്ടിയാണ് വലകള്‍ കരക്കെത്തിച്ചത്. കൂടുതല്‍ ജെ.സി.ബി ആവശ്യമായിരുന്നുവെങ്കിലും ഇത് തീര്‍പ്പാക്കാന്‍ ഉദ്ദ്യോഗസ്ഥരാരും ഇവിടെ സ്ഥലത്തെത്തിയിരുന്നില്ല. പുന്നപ്ര വില്ലേജ് ഓഫീസിലെ 2 ജീവനക്കാരും ആലപ്പുഴ സൗത്ത് രാജേഷിന്റെ നേതൃത്വത്തില്‍ പുന്നപ്ര പോലീസും മാത്രമാണ് ഇന്നെലെ സ്ഥലത്തെത്തിയിരുന്നത്.
സ്റ്റേഷന്‍ ഓഫീസര്‍ സതീശന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റും നിലയുറപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനോ ജെ.സി.ബി അടക്കമുള്ളവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിക്കാനോ ഉദ്യോഗസ്ഥരാരും എത്തിതിരുന്നതാണ്പ്രതിഷേധത്തിനിടയാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

National
  •  3 days ago
No Image

ചൈനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ സ്‌ഫോടനം: നാലു പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

International
  •  3 days ago
No Image

ധോണിയെന്ന വന്മരം വീണു; വമ്പൻ തോൽവിയിലും ചരിത്രമെഴുതി ചെന്നൈ താരം

Cricket
  •  3 days ago
No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  3 days ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  3 days ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  3 days ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  3 days ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  3 days ago
No Image

റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍; പുതിയ റീഫണ്ട് നിയമം, വന്ദേ ഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും വരുന്നു

National
  •  3 days ago
No Image

'നേരിട്ടല്ല, ഫേസ്ബുക്കിൽ കാണാം'; സതീശന്റെ സംവാദ ക്ഷണം തള്ളി മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago