HOME
DETAILS

മട്ടന്നൂര്‍ മേഖലയിലെ റോഡുകള്‍ തോടുകളായി

  
backup
July 15, 2018 | 9:35 PM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%8b%e0%b4%a1

 


മട്ടന്നൂര്‍: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ ശക്തമായതോടെ മട്ടന്നൂര്‍ നഗരസഭയിലെ വിവിധ റോഡുകള്‍ തോടുകളായി മാറി. കഴിഞ്ഞ വര്‍ഷം താര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് പോലും തകര്‍ന്ന വന്‍കുഴികള്‍ ആയി മാറി. നഗരസഭയിലെ പ്രധാന റോഡുകളിലൊന്നായ പൊറോറ ഭാഗത്തുകൂടി പോകുന്ന റോഡ് പലയിടങ്ങളിലും തകര്‍ന്ന് വന്‍ കുഴികള്‍ രുപപ്പെട്ടതോടെ ചെറുവാഹനങ്ങള്‍ക്ക് കടന്ന് പോവുവാന്‍ കഴിയാത്ത അവസ്ഥയാണ്.
നഗരസഭയുടെ വാതകശ്മശാനവും ട്രഞ്ചിങ് ഗ്രൗണ്ടും പൊറോറയിലാണ് സ്ഥിതി ചെയ്യുന്നത്. റോഡ് തകര്‍ന്നതു കാരണം മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇവിടെയെത്തുന്നത്. മഴ തുടങ്ങിയതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറയാന്‍ തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതും പതിവായി. ചെറുവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്.
ചെങ്കല്ല് ലോറികള്‍ കുടുതലായും കടന്ന് പോവുന്നത് കാരണമാണ് റോഡ് പ്രധാനമായും തകര്‍ന്നത്. ഇതിനും പുറമെ മട്ടന്നൂര്‍ നഗരസഭയില്‍പ്പെട്ട കല്ലൂര്‍ കാനല്‍ കരയില്‍ നിര്‍മ്മിച്ച റോഡ് പൊട്ടിപൊളിഞ്ഞ ഗതാഗത യോഗ്യമല്ലാതായി മാറി. റോഡ് താര്‍ ചെയ്യുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം മുന്‍പ് തന്നെ സോളിങ് പ്രവര്‍ത്തി പൂര്‍ത്തികരിച്ചുവെങ്കിലും പിന്നീട് ഈ ഭാഗത്തേക്ക് നഗരസഭ തിരിഞ്ഞ് നോക്കിയില്ല. മെറ്റല്‍ പലയിടങ്ങളിലും ഇളകിയത് കാരണം കാല്‍നടയാത്ര പോലും ദുസഹമായി തീര്‍ന്നു.
ചെറുവാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെടുമ്പോള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ രക്ഷപ്പെട്ടുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് മഴയില്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് കാല്‍നടയാത്ര പോലും നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പിന്നീട് നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് യാത്ര സൗകര്യം ഒരുക്കിയത്. റോഡിന്റെ ഒരു വശം കനാലിന്റെ ഭാഗമായതിനാല്‍ വാഹനങ്ങള്‍ക്ക് അപകട ഭീഷണിയും ഉണ്ട്. റോഡില്‍നിന്ന് ഒന്നു തെന്നിയാല്‍ വാഹനം കനാലിലേക്കാണ് മറിയുക.
മട്ടന്നൂര്‍-ഇരിട്ടി റോഡിലുള്ളവര്‍ക്ക് കല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകുവാന്‍ കഴിയുന്ന ഏളുപ്പവഴിക്കുടിയാണ് ഇത്. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന ആണിക്കേരി, കീച്ചേരി റോഡ് മഴയ്ക്ക് മുന്‍പ് താര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയെങ്കിലും നിര്‍മാണത്തിലെ അപകാത കാരണം റോഡ് പലയിടങ്ങളിലും താര്‍ ഇളക്കിയ നിലയിലാണ്. നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ റോഡുകളുടെ സ്ഥിതിയും ഇതും തന്നെയാണ്. നഗരസഭ റോഡിന് പുറമെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പല റോഡുകളും മഴയില്‍ തകര്‍ന്നു.
തലശ്ശേരി-വളവുപാറ റോഡില്‍ കള റോഡ് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം തകര്‍ന്നത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. മട്ടന്നൂരില്‍നിന്ന് ഇരിക്കുറിലേക്ക് പോവുന്ന മരുതായി റോഡ് പലയിടത്തും തകര്‍ന്ന് നിലയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനിസ്വേലയിൽ നിന്ന് വീണ്ടും എണ്ണയെത്തുന്നു; നിർണ്ണായക നീക്കവുമായി റിലയൻസ്; ഉറ്റുനോക്കി ആഗോള വിപണി

National
  •  6 days ago
No Image

ബംഗാളില്‍ ഇ.ഡി - മമത പോര്, പ്രചാരണ ചുമതലയുള്ള ഐപാക് ആസ്ഥാനത്ത് റെയ്ഡ്, രഹസ്യങ്ങള്‍ ചോര്‍ത്താനെന്ന് ആരോപണം; ഇരുകൂട്ടരും കോടതിയില്‍, ഇ.ഡിക്കെതിരേ കേസും

National
  •  6 days ago
No Image

ഗ്ലോബൽ വില്ലേജിൽ ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ ഷോ നാളെ; ആകാശത്ത് 3,000 ഡ്രോണുകൾ വിസ്മയം തീർക്കും

uae
  •  6 days ago
No Image

ആഗോള അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ അതൃപ്തി; ബോർഡിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  6 days ago
No Image

റൊണാൾഡോ പിച്ചിലുണ്ടെങ്കിൽ യുവതാരങ്ങൾക്ക് സമ്മർദ്ദമാണ്; യുണൈറ്റഡിലെ ദിനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുൻ മിഡ്‌ഫീൽഡർ

Football
  •  6 days ago
No Image

ഷാർജയിൽ സാമൂഹിക ധനസഹായം 17,500 ദിർഹമാക്കി ഉയർത്തി; 4,237 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും

uae
  •  6 days ago
No Image

കെ.എഫ്.സി വായ്പാ തട്ടിപ്പ്; 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പി.വി അൻവറിനെ ഇഡി വിട്ടയച്ചു

Kerala
  •  6 days ago
No Image

വാടക വർദ്ധനവ് നിയമപരമാണോ?, ദുബൈ സ്മാർട്ട് റെന്റൽ ഇൻഡക്സ് വഴി നിമിഷങ്ങൾക്കുള്ളിൽ പരിശോധിക്കാം

uae
  •  6 days ago
No Image

പരിശീലനത്തിനിടെ കണ്ട ആ പയ്യൻ ലോകം കീഴടക്കുമെന്ന് കരുതിയില്ല; അവൻ റൊണാൾഡീഞ്ഞോയെ മറികടക്കുമെന്ന് അന്ന് വിശ്വസിച്ചിരുന്നില്ലെന്ന് ഹെൻറിക് ലാർസൺ

Football
  •  6 days ago
No Image

തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിൽ ബൈക്ക് മോഷണം; പൊലിസുകാരന്റെ ബൈക്ക് കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

Kerala
  •  6 days ago