HOME
DETAILS

ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന

  
backup
October 20, 2018 | 2:20 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

മണ്ണാര്‍ക്കാട്: ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. എടത്തനാട്ടുകര പിലാഞ്ചോലയിലെ പാണ്ടിക്കോട്, കല്ലംപള്ളിയില്‍, കിളയപ്പാടം എന്നിവിടങ്ങളിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. മൂന്ന് കുട്ടിയാനയടക്കം 11 കാട്ടാനകളാണ് ഇന്നലെ കാടിറങ്ങി നാടിനെ വിറപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കാട്ടാനകളുടെ സംഹാരതാണ്ഡവമാണ് പ്രദേശത്തുണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രദേശത്തുണ്ടയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ പിലാകുന്നിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലൂടെ പുളിയം തോട്ടിലേക്ക് ഇറങ്ങിയ കാട്ടാനകൂട്ടം, തോടും തോടരുകും ചേര്‍ന്ന് മുകള്‍ ഭാഗത്തേക്ക് നീങ്ങി. തുടര്‍ന്ന് കിളയപ്പാടം, കല്ലംപള്ളിയാല്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലകളില്‍ ഭീതി പരത്തി. തുടര്‍ന്ന് തടിച്ചുകൂടിയ ജനം കാട്ടാനകളെ തുരത്താന്‍ ശ്രമം നടത്തി. രാത്രി രണ്ട് മണിയോടെ പാണ്ടിക്കോട് ജനവാസ മേഖലയില്‍ എത്തിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.
നേരം പുലരുവോളം താണ്ഡവമാടിയ കാട്ടാനകൂട്ടത്തെ കാടുകയറ്റാനായില്ല. വീട് പണിയെ തുടര്‍ന്ന് ഓലഷെഡില്‍ അന്തിയുറങ്ങുന്ന മുസ്തഫയും കുടുംബവും തൊട്ടടുത്ത പാറയുടെ പുറത്ത് ഇരുന്നാണ് നേരം വെളുപ്പിച്ചത്. നേരം പുലര്‍ന്നതോടെ എത്തിയ വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടാനകളെ തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും വൈകിട്ട് നാല് മണിയോടെയാണ് കാട്ടിലേക്ക് കയറ്റിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  3 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  3 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  3 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  3 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  3 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  3 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  3 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  3 days ago