HOME
DETAILS

ജമ്മു കശ്മീര്‍: എല്ലാ പ്രശ്‌നവും നെഹ്‌റു കാരണം, 1948 ല്‍ ചെയ്തത് ഹിമാലയന്‍ മണ്ടത്തരം- അമിത്ഷാ

  
backup
September 29, 2019 | 4:22 PM

what-restrictions-amit-shah-targets-opposition-over-jammu-and-kashmir-656464

 

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പഴിചാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കശ്മീര്‍ വിഷയം സങ്കീര്‍ണമാവാന്‍ കാരണം നെഹ്‌റുവാണെന്ന് അമിത്ഷാ പറഞ്ഞു.

1948 ല്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നെഹ്‌റു ഐക്യരാഷ്ട്രസഭയിലേക്കു പോയി. അത് ഹിമാലയന്‍ മണ്ടത്തരമായിരുന്നു, അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ മണ്ടത്തരം- അമിത്ഷാ പറഞ്ഞു.

ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന വാദവും  അമിത്ഷാ ഉന്നയിച്ചു. കശ്മീരിനെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും നിയന്ത്രണങ്ങള്‍ നിങ്ങളുടെ മനസില്‍ മാത്രമാണെന്നും അമിത്ഷാ പറഞ്ഞു.

'എവിടെയാണ് നിയന്ത്രണം? അത് നിങ്ങളുടെ മനസില്‍ മാത്രമാണ്. അവിടെ ഒരു നിയന്ത്രണവുമില്ല. ആകെയുള്ളത് നിയന്ത്രണങ്ങളുണ്ടെന്ന തെറ്റായ വാര്‍ത്തകള്‍ മാത്രമാണ്'- അമിത്ഷാ പറഞ്ഞു.

അടുത്ത കുറച്ച് മാസങ്ങള്‍ കൊണ്ട് കശ്മീര്‍ രാജ്യത്തെ ഏറ്റവും വികസിത പ്രദേശമാകുമെന്നും 370-ാം വകുപ്പ് റദ്ദാക്കിയത് മോദിയുടെ നിര്‍ണായകമായ തീരുമാനമായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരും നിരന്തരം പോയിവരുന്നുണ്ടെന്നും അമിത്ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ 196 പൊലിസ് സ്റ്റേഷനുകളില്‍ എട്ടു സ്റ്റേഷന്‍ പരിധികളില്‍ മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നും അമിത്ഷാ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  2 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  2 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  2 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  2 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  2 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  2 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  2 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  2 days ago