HOME
DETAILS

തകര്‍ന്ന വള്ളങ്ങള്‍ കരക്കെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല ; മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍

  
backup
August 04, 2016 | 9:17 PM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b4%95%e0%b5%8d





അമ്പലപ്പുഴ: തകര്‍ന്ന വള്ളങ്ങള്‍ കരക്കെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ലത്തതിനെ തുടര്‍ന്ന്  മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ പുന്നപ്ര ചള്ളികടപ്പുറത്തുണ്ടായ കടലാക്രമണത്തില്‍പ്പെട്ട് കറയിലുണ്ടായിരുന്ന 27 വള്ളങ്ങളാണ് തിരമാലയില്‍പ്പെട്ട് തകര്‍ന്നത്. ചൊവ്വാഴ്ച ഉച്ചയോടെ കായംകുളത്തുനിന്ന് ഫിഷറീസ് ബോട്ട് എത്തിച്ചെങ്കിലും കടല്‍ പ്രക്ഷേബ്ധമായതിനാല്‍ യാതൊരു രക്ഷാപ്രവര്‍ത്തനവും നടത്താതെ ഇവര്‍ മടങ്ങി. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6 മുതല്‍ നൂരുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടുകിടന്ന വള്ളങ്ങളും വലകളും കരക്കെത്തിക്കാന്‍ ശ്രമമാരംഭിച്ചത്. ഇതിന് ഒരു ജെ.സി.ബി മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിന്റെ ചെലവ് സര്‍ക്കാര്‍ നല്‍കുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളാണ് ജെ.സി.ബി വാടകക്കെടുത്ത് രക്ഷാപ്രവര്‍ത്തനമാരംഭിച്ചത്. ഇന്നലെ 4 വള്ളങ്ങള്‍ മാത്രമാണ് കരക്കെത്തിക്കാന്‍ സാധിച്ചത്. ജെ.സി.ബി യില്‍ റോപ്പുകെട്ടിയാണ് വലകള്‍ കരക്കെത്തിച്ചത്. കൂടുതല്‍ ജെ.സി.ബി ആവശ്യമായിരുന്നുവെങ്കിലും ഇത് തീര്‍പ്പാക്കാന്‍ ഉദ്ദ്യോഗസ്ഥരാരും ഇവിടെ സ്ഥലത്തെത്തിയിരുന്നില്ല. പുന്നപ്ര വില്ലേജ് ഓഫീസിലെ 2 ജീവനക്കാരും ആലപ്പുഴ സൗത്ത് രാജേഷിന്റെ നേതൃത്വത്തില്‍ പുന്നപ്ര പോലീസും മാത്രമാണ് ഇന്നെലെ സ്ഥലത്തെത്തിയിരുന്നത്.
സ്റ്റേഷന്‍ ഓഫീസര്‍ സതീശന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റും നിലയുറപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനോ ജെ.സി.ബി അടക്കമുള്ളവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിക്കാനോ ഉദ്യോഗസ്ഥരാരും എത്തിതിരുന്നതാണ്പ്രതിഷേധത്തിനിടയാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  2 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  2 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

18 മാസമായി ഫോമിലല്ല, പക്ഷേ ഇന്ന് കളി മാറും!; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽസൺറൈസേഴ്സ് താരത്തെക്കുറിച്ച് പ്രവചനവുമായി ആർ. അശ്വിൻ

Cricket
  •  2 days ago
No Image

വേനല്‍ചൂടില്‍ വിയര്‍ത്തൊലിച്ച് സ്ഥാനാര്‍ഥികള്‍, ആവേശം ചോരാതെ പ്രചാരണം

Kerala
  •  2 days ago
No Image

മൊബൈൽ റീചാർജ് വാലിഡിറ്റി ആദ്യം വാർത്തയാക്കിയത് സുപ്രഭാതം; അഭിനന്ദനങ്ങളുമായി കൊടിക്കുന്നിൽ സുരേഷ് എം.പി

National
  •  2 days ago
No Image

ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  2 days ago
No Image

മുസ്‌ലിം വിദ്യാര്‍ഥിയെ 'തീവ്രവാദി'യെന്ന് വിളിച്ചു; പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത് പി.ഇ.എസ് സര്‍വകലാശാല

National
  •  2 days ago
No Image

വൈദ്യുതീകരിച്ച ഇരട്ടപ്പാത കമ്മിഷൻ; ഇന്ന് മുതൽ ട്രെയിനുകൾക്ക് നിയന്ത്രണം നിരവധി സർവിസുകൾ റദ്ദാക്കി

National
  •  2 days ago
No Image

പാചകവാതക ക്ഷാമം ഹോട്ടൽ ഭക്ഷണത്തിന് തീവില

Kerala
  •  2 days ago