HOME
DETAILS

കൊവിഡ് കാലത്ത് ഹാജരിന്റെ പേരില്‍  ഇ.എസ്.ഐ ചികിത്സ നിഷേധിക്കുന്നു

  
backup
January 12, 2021 | 4:13 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86
 
 
കൊല്ലം: കൊവിഡ് കാലത്ത് ജോലിയും ആനുകൂല്യങ്ങളും നിഷേധിക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ കോര്‍പറേഷന്‍ ചികിത്സ നിഷേധിക്കുന്നു. 
കാന്‍സര്‍, ഹൃദയം, വൃക്ക, ഞരമ്പ് സംബന്ധമായ മാരകമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന ചികിത്സപോലും ഈ മാസം മുതല്‍ ഇ.എസ്.ഐ അധികൃതര്‍ നിഷേധിച്ചു തുടങ്ങി.കശുവണ്ടി തൊഴിലാളികളെയാണ് തീരുമാനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സയ്ക്കും ആനുകൂല്യങ്ങള്‍ക്കുമായി ആറു മാസക്കാലയളവില്‍ 78 ഹാജര്‍ (ജോലി) വേണമെന്നാണ് നിയമം. ഏപ്രില്‍-സെപ്റ്റംബര്‍ കോണ്‍ട്രിബ്യൂഷന്‍ പീരീഡിലെ ഹാജര്‍ കണക്കാക്കിയാണ് ജനുവരി-ജൂണ്‍ ബെനിഫിഷ്യറി പിരീഡില്‍ ചികിത്സയും ആനുകൂല്യങ്ങളും ഇ.എസ്.ഐ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) രാജ്യത്ത് ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് 78 ഹാജര്‍ എന്നത് ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ലഭിച്ചിട്ടില്ല.ഇ.എസ്.ഐയ്ക്ക് വരുമാനം കൂടിയെങ്കിലും ഡോക്ടര്‍മാരുടെയും ചികിത്സ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളുടെയും നിലയില്‍ മാറ്റമുണ്ടായിട്ടില്ല. തൊഴിലാളികളുടെ പണം മാത്രമാണ് കോര്‍പറേഷന്റെ വരുമാനവും സമ്പത്തും. ഇ.എസ്.ഐ ചികിത്സാ സംവിധാനം എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ) മോഡലില്‍ പുനഃസംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഇതിനിടെ, സംസ്ഥാനത്ത് ഇ.എസ്.ഐയുടെ ഏക മോഡല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയായ കൊല്ലം ആശ്രാമത്തെ ഐ.സി.യു യൂനിറ്റ് പൂട്ടിയിട്ട് ഒരാഴ്ച കഴിഞ്ഞു. ആശുപത്രി സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് കരാറുകാരന്‍ പൂട്ടിയിരിക്കുന്നതെന്നാണ് ആരോപണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചുവരവ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി; വമ്പൻ പോരാട്ടത്തിനൊരുങ്ങി പന്ത്

Cricket
  •  4 minutes ago
No Image

ഗ്രീൻ സിറ്റി ഇനിഷ്യേറ്റീവ് പദ്ധതിക്ക് തുടക്കം കുറിച്ച് മദീന; 21 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യം

uae
  •  15 minutes ago
No Image

പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്

Kerala
  •  28 minutes ago
No Image

നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ സഊദി; തീരുമാനവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങ് മന്ത്രാലയം

uae
  •  40 minutes ago
No Image

കനത്ത മഴ: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  an hour ago
No Image

രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം

National
  •  an hour ago
No Image

ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും

Kuwait
  •  an hour ago
No Image

ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്

International
  •  2 hours ago
No Image

പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ? 

Kerala
  •  2 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

Kerala
  •  2 hours ago


No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  3 hours ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

National
  •  4 hours ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  4 hours ago