HOME
DETAILS

സഊദിയിൽ വേട്ടക്കാലം ആരംഭിക്കുന്നു; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  
August 31, 2024 | 2:02 PM

Hunting season begins in Saudi Note these things

റിയാദ്:രാജ്യത്ത് നിർദ്ദിഷ്ട സ്ഥലങ്ങളിൽ പക്ഷിമൃഗാദികളെ വേട്ടയാടാൻ അനുമതി നൽകുന്ന ഈ വർഷത്തെ ‘വേട്ടക്കാല’ത്തിന് സെപ്തംബർ ഒന്ന് മുതൽ തുടക്കമാവും. സെപ്തംബർ ഒന്ന് മുതൽ ജനുവരി 31 വരെയാണ് ഇതിന് അനുമതിയുല്ലത്.ഈ അഞ്ച് മാസം നീളുന്ന വേട്ടയാടൽ സീസണ് ദേശീയവന്യജീവി വികസനകേന്ദ്രമാണ് അനുമതി നൽക്കുന്നത്. കേന്ദ്രത്തിെൻറ വെബ്‌സൈറ്റിലും ‘ഫിത്രി’ എന്ന ആപ്പിലും വ്യക്തമാക്കിയിരിക്കുന്ന പക്ഷിമൃഗാദികളെ ഇനങ്ങളെ മാത്രമേ വേട്ടയാടാൻ അനുവാദമുള്ളു. ഈ വെബ്സൈറ്റിലും ആപ്പിലും നിന്നാണ് വേട്ടയാടുന്നതിനുള്ള ലൈസൻസ് നേടേണ്ടത്.

പക്ഷിമൃഗാദികളെ വേട്ടയാടാൻ ആഗ്രഹിക്കുന്നവരുടെ തോക്കുകൾക്ക് ലൈസൻസ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ സഊദി ഫാൽക്കൺസ് ക്ലബ്ബിൽ രജിസ്റ്റർ ചെയ്ത ഫാൽക്കൺ ഉടമസ്ഥരായിരിക്കണം. എന്നാൽ അപൂർവവും വന്യവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവർഗങ്ങളെ വേട്ടയാടരുത്. അത്തരം ജീവികളെ വേട്ടയാടുന്നതിനെ പുർണമായും നിരോധിച്ചിട്ടുണ്ട്. വേട്ടയാടൽ നിരോധിച്ചുള്ള മുന്നറിയിപ്പ് നൽകിയ സ്ഥലങ്ങളിൽ പക്ഷികൾ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും വേട്ടയാടരുത്.

നഗരങ്ങളിലും, ഗ്രാമങ്ങളിലും, ഫാമുകളിലും, വിശ്രമ കേന്ദ്രങ്ങളിലും, പാർപ്പിട സമുച്ചയങ്ങളിലും, സൈനിക കേന്ദ്രങ്ങളിലും, വ്യവസായ സ്ഥാപനങ്ങളിലും, മറ്റ് സുപ്രധാന സ്ഥാപനങ്ങളിലും എന്നിവയുടെ അതിർത്തികൾക്കുള്ളിലും വേട്ടയാടൽ നിരോധിച്ചിട്ടുണ്ട്. 

Hunting season in Saudi Arabia kicks off with strict regulations in place to protect wildlife. The season allows hunters to pursue specific game while adhering to conservation guidelines. Hunters must obtain permits and follow rules to ensure sustainable hunting practices. The season attracts both locals and visitors, contributing to the country’s eco-tourism.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'വെടിനിര്‍ത്തല്‍ തുടരും' പ്രഖ്യാപനവുമായി ട്രംപ്, ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപനം

International
  •  a day ago
No Image

തൃശൂർ പൂരം നടത്തിപ്പ്: നിർണ്ണായക യോഗം വ്യാഴാഴ്ച; ദേവസ്വങ്ങളുമായി മന്ത്രി വി.എൻ. വാസവൻ ചർച്ച നടത്തും

Kerala
  •  a day ago
No Image

പത്തു വർഷം, നാനൂറോളം അപകടങ്ങൾ, ആയിരത്തിലേറെ ജീവനുകൾ; കേരളത്തെ നടുക്കി വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുന്നു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും

Kerala
  •  a day ago
No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  a day ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  a day ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  a day ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  2 days ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  2 days ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  2 days ago