HOME
DETAILS

ക്വാലാലംപൂരിലെ സ്‌കൂളില്‍ തീപിടിത്തം: വിദ്യാര്‍ഥികളടക്കം 25 പേര്‍ മരിച്ചു

  
backup
September 14, 2017 | 2:00 AM

fire-breaks-at-kaulalampur-school

ക്വാലാലംപൂര്‍: മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ഥികളടക്കം 25 പേര്‍ വെന്തു മരിച്ചു. ഇതില്‍ ഒരു അധ്യാപകനും ഉള്‍പ്പെടുന്നതായാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ച പ്രാദേശിക സമയം 5.4ഓടെയാണ് സ്‌കൂളില്‍ തിപീടിത്തമുണ്ടായത്.

മുസ്‌ലിം മത സംഘടനയുടെ ദാറുല്‍ ഖുര്‍ആന്‍ ഇത്വിഫാഖിയ്യ എന്ന സ്‌കൂളിലാണ് അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലിസും അഗ്നിശമന സേനയയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  a day ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  a day ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  a day ago
No Image

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കുന്നു; കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വിമാനങ്ങൾ

Kuwait
  •  a day ago
No Image

രോഗിയായ യാത്രക്കാരനോട് ക്രൂരത; കെ.എസ്.ആർ.ടി.സിക്ക് 'എട്ടിന്റെ പണി', 30,000 രൂപ പിഴ!

Kerala
  •  a day ago
No Image

ലൈംഗിക ഉത്തേജന മരുന്നുകള്‍ അമിതമായി ഉപയോഗിച്ചു; 29കാരന്‍ മരിച്ചു 

Kerala
  •  a day ago
No Image

വ്യാജ വിസ തട്ടിപ്പുകൾ വ്യാപകം; സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾക്കെതിരെ ജാഗ്രതാനിർദ്ദേശവുമായി അബുദബി പൊലിസ്

uae
  •  a day ago
No Image

ഡൽഹിയിൽ റൺമഴ; ചരിത്രം തിരുത്തി പഞ്ചാബ് കിങ്‌സ്! ടി20 ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസ്

Cricket
  •  a day ago
No Image

അമിത് ഷായുടെ തലകീഴായി തൂക്കുമെന്ന പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് മമത 

National
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപത്തിന് തെളിവില്ല; ഡോ. റാമിന്റെ മുൻകൂർ ജാമ്യവിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  a day ago