HOME
DETAILS

പഞ്ചാബ് ബാങ്കില്‍ 'മുദ്ര' വായ്പയിലും തട്ടിപ്പ്: 62 ലക്ഷം രൂപ അനധികൃതമായി അനുവദിച്ചു

  
backup
February 24, 2018 | 7:21 AM

rs-6-2-mn-mudra-loan-fraud-reported-in-pnb

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയായ മുദ്ര വായ്പയിലും തട്ടിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കണ്ടെത്തിയ തട്ടിപ്പിനെത്തുടര്‍ന്ന് സി.ബി.ഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. 62 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്.

പി.എന്‍.ബിയുടെ രജസ്ഥാന്‍, ബാര്‍മര്‍ ബ്രാഞ്ചിലെ സീനിയര്‍ ബ്രാഞ്ച് മാനേജര്‍ അനധികൃതമായി വായ്പ അനുവദിച്ചെന്നാണ് കേസ്. 2016 സെപ്തംബറിന്റെയും 2017 മാര്‍ച്ചിന്റെയും ഇടയിലായിരുന്നു ഇത്.

11,400 കോടി രൂപ തട്ടിച്ച് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ വാര്‍ത്ത പുറത്തുവന്നതോടെയാണ് മറ്റിടങ്ങളിലും അന്വേഷണം നടക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ആശങ്കകള്‍ക്കിടയിലും ഒമാനില്‍ ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയില്‍

oman
  •  a day ago
No Image

കൊല്ലം തീരത്ത് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടം; മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

ലോകത്തിലെ ആദ്യ താരം; പുതിയ ചരിത്രമെഴുതി സഞ്ജുവിന്റെ തേരോട്ടം

Cricket
  •  a day ago
No Image

നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ പത്താം ക്ലാസുകാരുടെ 'ആക്രമണം': ഒമ്പതാം ക്ലാസുകാരന്റെ തലക്ക് കല്ലുകൊണ്ടടിച്ചു

crime
  •  a day ago
No Image

കോഹ്‌ലി നേടിയ അത്ഭുത നേട്ടത്തിനൊപ്പം സഞ്ജു; കൊടുങ്കാറ്റിൽ പിറന്നത് ചരിത്രം!

Cricket
  •  a day ago
No Image

മാനവികതയുടെ മഹാസാഗരം; ശൈഖ് സായിദിന്റെ സ്മരണയിലലിഞ്ഞ് യുഎഇ

uae
  •  a day ago
No Image

ഫൈനലിൽ കൊടുങ്കാറ്റായി അഭിഷേക് ; ലോകകപ്പിൽ ഇനി ഒന്നാമൻ

Cricket
  •  a day ago
No Image

അടിച്ച ഒറ്റ സിക്സർ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്; ലോകകപ്പിൽ ഒന്നാമനായി സഞ്ജു

Cricket
  •  a day ago
No Image

മൂന്ന് മാസം നീണ്ട രഹസ്യ നീക്കം, ഒടുവിൽ 'ഓപ്പറേഷൻ കൽക്കി'; രാജ്യത്തെ വിറപ്പിച്ച ലഹരി മാഫിയയെ പൂട്ടി എൻസിബി ദൗത്യം

crime
  •  a day ago
No Image

കൊല്ലത്ത് കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച അപകടം: ഷിപ്പിങ് ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a day ago