HOME
DETAILS

പടക്ക കച്ചവടക്കാര്‍ക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കണം

  
backup
April 01, 2017 | 10:30 PM

%e0%b4%aa%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86


കണ്ണൂര്‍: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പടക്ക കച്ചവടക്കാരോട് ഉദ്യോഗസ്ഥര്‍ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നു ഫയര്‍ വര്‍ക്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. വില്‍പ്പനക്കാര്‍ക്ക് 10 കിലോ മുതല്‍ 1500 കിലോ വരെ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. പലപ്പോഴും കടകളില്‍ നടക്കുന്ന പരിശോധനയില്‍ അനുവദിച്ചതിലും അധികം പടക്കം സൂക്ഷിച്ചെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ കടകള്‍ പൂട്ടിക്കാറുള്ളത്. എന്നാല്‍ കേരളത്തില്‍ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം പടക്കത്തിന്റെ തൂക്കം നിര്‍ണയിക്കാനുള്ള സംവിധാനം ഇല്ലെന്നും ശിവകാശിയില്‍ നിന്നു പടക്കം മൊത്തമായി എടുക്കുന്നതും ചില്ലറയായി വില്‍പന നടത്തുന്നതും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ഉദ്യോഗസ്ഥര്‍ പറയുന്ന രീതിയില്‍ തൂക്കം നിജപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഈ നിയമത്തില്‍ ഭേദഗതിയെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്നും കഴിഞ്ഞ വര്‍ഷം നടന്ന പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടുമായി ബന്ധമില്ലാത്ത കണ്‍സ്യൂമര്‍ ഫയര്‍ വര്‍ക്‌സ് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.പി രാജീവ്, ജില്ലാ ഭാരവാഹികളായ മുഹമ്മദ് കാസിം, എസ് ആനന്ദ കൃഷ്ണന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  2 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  2 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  2 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  2 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  2 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  2 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  2 days ago