HOME
DETAILS
MAL
ഒമാനിൽ കൊവിഡ് കേസുകളിൽ വർധന, കൂടുതൽ കർശന നടപടികൾ, ഇൻസ്റ്റിട്യൂഷൻ ക്വാറന്റീൻ നിർബന്ധം
backup
February 11, 2021 | 7:14 AM
മസ്കറ്റ്: ഒമാനിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന സുപ്രിം കമ്മിറ്റി യോഗം തീരുമാനിച്ചു. രാജ്യത്ത് പ്രവേശിക്കുന്നവരെല്ലാം ഇന്സ്ടിട്യൂഷൻ ക്വാറന്റീനിൽ പ്രവേശിക്കണമെന്നതാണ് പ്രധാന നിബന്ധന.ഇതിന്റെ ചിലവ് യാത്രക്കാർ സ്വയം വഹിക്കണം.
ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് രാജ്യത്തിന്റെ എല്ലാ ഗവർണറേറ്റുകളിലും ബീച്ചുകളും പൊതു പാർക്കുകളും അടച്ചിടും.റെസ്റ്റ് ഹൗസുകൾ,ഫാമുകൾ, വിന്റർ ക്യാമ്പുകൾ,തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിലക്ക് ബാധകമാണ്.വാണിജ്യ കേന്ദ്രങ്ങൾ,കടകൾ,മാർക്കറ്റുകൾ റസ്റ്റോറന്റുകൾ,കഫേകൾ,ജിമ്നേഷ് യം,എന്നിവയിൽ അമ്പത് ശതമാനം ആളുകളെയെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.വെള്ളിയാഴ്ച മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. കര അതിർത്തികൾ അടച്ചിടുന്നത് തുടരും.ട്രക്കുകൾക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
വടക്കൻ ഷർഖിയ ഗവർണറേറ്റിൽ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും രാത്രി ഏഴ് മുതൽ പുലർച്ചെ ആറ് വരെ ഫെബ്രുവരി 12 വെള്ളിയാഴ്ച മുതൽ 14 ദിവസത്തേക്ക് അടച്ചിടാൻ സുപ്രീം കമ്മറ്റി തീരുമാനിച്ചു.ഇന്ധന സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവക്ക് ഈ തീരുമാനം ബാധകമല്ല.പൗരന്മാരും വിദേശികളും രാജ്യത്തിന് പുറത്തോട്ടുള്ള യാത്ര ഒഴിവാക്കണമെന്ന് സുപ്രിം കമ്മിറ്റി നിർദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം
National
• 3 days agoഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം
National
• 3 days agoപി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി മുഖ്യമന്ത്രി
Kerala
• 3 days agoകാഫിര്‍ സ്ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Kerala
• 3 days ago'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
National
• 3 days agoസി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ
National
• 3 days ago'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി
National
• 3 days agoകോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു
Kerala
• 3 days agoപി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി
Kerala
• 3 days agoടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി
Kerala
• 3 days agoസി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി
National
• 3 days agoആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി
Kerala
• 3 days agoചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്
Kerala
• 3 days ago'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍
National
• 3 days agoമുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന് സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
latest
• 3 days agoആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
latest
• 3 days agoചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ
oman
• 3 days agoതെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ
uae
• 3 days agoശൈഖുല്‍ ജാമിഅ ഇനി ഓര്മ; പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
70 തവണയായി മയ്യിത്ത് നിസ്ക്കാരം
ജിഫ്രി തങ്ങളും സാദിഖലി തങ്ങളും ഉള്‍പെടെ നേതൃത്വം നല്കി