HOME
DETAILS

തൃശൂരില്‍ പൊലിസുകാരന് കൂട്ടമര്‍ദ്ദനം; 20 പേര്‍ക്കെതിരെ കേസ്

  
December 24, 2024 | 4:54 PM

police officer beaten up in thrissur

 

തൃശൂര്‍: കോടന്നൂരില്‍ പൊലിസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ഒല്ലൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ റെനീഷിനെയാണ് 20 അംഗ സംഘം ആക്രമിച്ചത്. ഇയാളുടെ കവിളെല്ല് പൊട്ടി, മൂക്ക് തകര്‍ന്നിട്ടുണ്ട്. 

കലുങ്കിലിരുന്ന ആണ്‍കുട്ടികളുടെ ചിത്രമെടുത്തതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്. പിന്നീട് കൂടുതല്‍ പേര്‍ എത്തി പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. 

പരിക്കേറ്റ ഉദ്യോഗസ്ഥന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെ ചേര്‍പ്പ് പൊലിസ് കേസെടുത്തു.

police officer beaten up in thrissur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

Kerala
  •  14 hours ago
No Image

തൂത്തൂകുടി ഇരട്ട കസ്റ്റഡി കൊലപാതകം; ഒന്‍പത് പൊലിസുകാരും കുറ്റക്കാര്‍ ! ശിക്ഷാവിധി 30ന്

National
  •  21 hours ago
No Image

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; ആകെ 1202 സ്ഥാനാര്‍ഥികള്‍; സമര്‍പ്പിച്ചത് 2039 പത്രികകള്‍ 

Kerala
  •  21 hours ago
No Image

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

Kerala
  •  a day ago
No Image

യാസ് വാട്ടർവേൾഡിൽ പുത്തൻ വിസ്മയം; ഏപ്രിൽ 4 മുതൽ പുതിയ റൈഡുകൾ ആരംഭിക്കും

uae
  •  a day ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

Kerala
  •  a day ago
No Image

ദുബൈയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

uae
  •  a day ago
No Image

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

latest
  •  a day ago
No Image

ആരുമായും സഖ്യമില്ല; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ 

National
  •  a day ago
No Image

വിലക്കയറ്റത്തിന് തടയിടാൻ ഖത്തർ വാണിജ്യ മന്ത്രാലയം; നിയമം ലംഘിച്ച 80 സ്ഥാപനങ്ങൾക്കെതിരെ നടപടി, രണ്ട് കടകൾ അടപ്പിച്ചു

qatar
  •  a day ago