
മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

അജ്മാന്‍: എമിറേറ്റിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങളും കാലാവധി കഴിഞ്ഞ വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ ഇതിനായി സ്ഥാപിക്കപ്പെട്ട അംഗീകൃത കമ്പനികള്‍ വഴി സുരക്ഷിതമായി സംസ്‌കരിക്കണമെന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. കാലാവധി അവസാനിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ശരിയായി സംസ്‌കരണം നടത്തിയെന്ന് ഉറപ്പാക്കുകയും ചെയ്യണം.
കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് അജ്മാന്‍ മുനിസിപ്പാലിറ്റി അടുത്തിടെ നടത്തിയ ശക്തമായ നടപടികളില്‍, നിയന്ത്രണങ്ങളുടെയും പരിസ്ഥിതി സുരക്ഷയുടെയും പ്രാധാന്യം ശക്തമായി ചൂണ്ടിക്കാട്ടി.
വെറ്ററിനറി ഉല്‍പ്പന്നങ്ങളുടെ 2017 ലെ ഫെഡറല്‍ നിയമം നമ്പര്‍ 9 പ്രകാരം, ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ചുമത്തും.
ക്ലിനിക്കുകളും ഫാര്‍മസികളും ഉള്‍പ്പെടെയുള്ള വെറ്ററിനറി സൗകര്യങ്ങള്‍ ഫെഡറല്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റി സമഗ്രമായ ഒരു പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അജ്മാനിലെ പൊതുജനാരോഗ്യ പരിസ്ഥിതി മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖാലിദ് മൊയീന്‍ അല്‍ ഹൊസാനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
നിയമപരമായ നിബന്ധനകള്‍ പാലിച്ച സ്ഥാപനങ്ങളെ പ്രശംസിച്ച അല്‍ ഹൊസാനി, ഓണ്‍കോള്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വെറ്ററിനറി സേവനങ്ങള്‍ പരിശീലിക്കുന്നതിന് സാധുവായ ലൈസന്‍സ് നേടുന്നത് പോലുള്ള ശരിയായ രേഖകള്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
പരിശോധനകളുടെ ഭാഗമായി, ദുരുപയോഗം തടയുന്നതിനായി വെറ്ററിനറി കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ അജ്മാന്‍ മുനിസിപ്പാലിറ്റി മൃഗസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് അല്‍ ഹൊസാനി പറഞ്ഞു.
'വെറ്ററിനറി മരുന്നുകള്‍ വാങ്ങുന്നത് രേഖാമൂലമുള്ള തെളിവുകള്‍ ഉള്ള അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രമാണെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തതും ലൈസന്‍സുള്ളതുമായ വെറ്ററിനറി ബിസിനസുകളുമായി മാത്രമേ വ്യാപാരം നടത്താവൂ എന്നും അല്‍ ഹൊസാനി ഓര്‍മ്മിപ്പിച്ചു. കാലാവധി കഴിഞ്ഞ വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ അംഗീകൃത കമ്പനികള്‍ വഴി മൂന്ന് മാസത്തിനുള്ളില്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിന് കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍
നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് കര്‍ശനമായ ശിക്ഷകള്‍ക്ക് കാരണമാകുമെന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിയമ ലംഘകരെ കാത്തിരിക്കുന്ന പിഴകള്‍:
- 10,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ.
- നിയമം പാലിക്കാത്ത വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ കണ്ടുകെട്ടല്‍.
- ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയോ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ ചെയ്യല്‍.
വ്യാജമായതോ, കാലഹരണപ്പെട്ടതോ, ലൈസന്‍സില്ലാത്തതോ ആയ വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ, വാഗ്ദാനം ചെയ്യുകയോ, കൈവശം വയ്ക്കുകയോ, നിര്‍മ്മിക്കുകയോ ചെയ്താല്‍ തടവും സാമ്പത്തിക ശിക്ഷയും നേരിടേണ്ടിവരുമെന്ന് അല്‍ ഹൊസാനി ചൂണ്ടിക്കാട്ടി.
Violations of animal protection laws will be severely punished in Ajman; A fine of up to Dhs 500,000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 2 days ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 2 days ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 2 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 2 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 2 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 2 days ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 2 days ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 2 days ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 2 days ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 2 days ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 2 days ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• 2 days ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 2 days ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 2 days ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്മാര്; 2025ല്‍ 35,00 കോടീശ്വരന്മാര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 2 days ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 2 days ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 2 days ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 2 days ago