
'മുഴുവന്‍ ക്രിസ്ത്യാനികളേയും കൊല്ലണം, വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം' ആഹ്വാനവുമായി ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ്

റായ്പൂര്‍: ക്രിസ്ത്യാനികളെ രകൊല്ലാനും ക്രിസ്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പരസ്യമായി ആഹ്വാനം ചെയ്ത് ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ്. പ്രാദേശിക ഹിന്ദുത്വ നേതാവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ആദേശ് സോണിയുടേതാണ് ആഹ്വാനം. ഛത്തീസ്ഗഡിലെ ബിഷ്രാംപൂര്‍, ഗണേഷ്പൂര്‍, ഗനക്പുര്‍ എന്നീ ഗ്രാമങ്ങളെ പേരെടുത്ത് പറഞ്ഞാണ് സോണി തന്റെ വിഷം നിറഞ്ഞ ആഹ്വാനം നടത്തുന്നത്. മതപരിവര്‍ത്തന ശ്രമങ്ങള്‍ വഴി ക്രിസ്ത്യാനികള്‍ കുട്ടികളെ ബ്രെയ്ന്‍ വാഷ് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദുത്വ നേതാവിന്റെ വംശഹത്യ ആഹ്വാനം.
''മുഴുവന്‍ ക്രിസ്ത്യാനികളേയും കൊന്നൊടുക്കണം. ക്രിസ്ത്യന്‍ വീടുകളില്‍ അതിക്രമിച്ച് കയറി അവരുടെ പെണ്മക്കളേയും പുത്ര ഭാര്യമാരേയും ബലാത്സംഗം ചെയ്യണം. അവരെ അതിക്രൂരമായി പീഡിപ്പിക്കണം. അവരുടെ നേതാക്കളെ കൊല്ലണം. ഒരാളെ പോലും ബാക്കി വെക്കരുത്' സോണി ആഹ്വാനം ചെയ്യുന്നു. സ്ത്രീകളെ വസ്ത്രമുരിഞ്ഞ് പരസ്യമായി അവരെ അപമാനിക്കണമെന്നും സോണി പറയുന്നുണ്ട്.
മാര്‍ച്ച് ഒന്നിന് അക്രമത്തിനായി 50,000 പേരെ അണിനിരത്തണം. ഇതിന് ഭരണത്തിലുള്ളവരുടെ പിന്തുണയുണ്ട്- സമൂഹ മാധ്യമത്തിലൂടെ സോണിയുടെ ആഹ്വാനത്തില്‍ ഊന്നിപ്പറയുന്നു.
ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കവി, ട്രെയിനര്‍, എഴുത്തുകാരന് എന്നീ നിലകളിലും അറിയപ്പെടുന്ന സോണി
നേരത്തെ തന്നെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അപകടകരവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ.
ക്രിസ്ത്യന്‍ കുടുംബങ്ങളെ ലക്ഷ്യം വെക്കണമെന്ന് പ്രത്യേകം ഊന്നിപ്പറയുന്നു ഇയാള്‍. അവരുടെ വിശ്വാസത്തിന്റെ ഒരു അടയാളം പോലും ഈ മേഖലയില്‍ ഉണ്ടാവരുതെന്നും അതെല്ലാം തുടച്ചുനീക്കപ്പെടണമെന്നും ഇതോടൊപ്പം ആവര്‍ത്തിക്കുന്നു.
പ്രയാഗ് രാജില്‍ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി നടത്തിയ പ്രസംഗത്തെയും സോണി ഫ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹിന്ദുക്കള്‍ എല്ലാ ക്രിസ്ത്യാനികളെയും കൊല്ലണമെന്നും ആരെയും വെറുതെ വിടരുത് എന്ന് വിളിചോചതുന്നതായിരുന്നു പ്രയാഗ് രാജിലെ സരസ്വതിയുടെ പ്രസംഗം.
''നമ്മുടെ മാതാവായ പശുവിനെ കൊല്ലുന്നവരെ കൊല്ലൂ... പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ ആവശ്യപ്പെടരുത്. അവരെ കൊന്ന് നിങ്ങള്‍ നിങ്ങള്‍ക്ക് വധശിക്ഷ ആവശ്യപ്പെടുക. നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ കാത്തിരിക്കരുത്.''എന്നായിരുന്നു പ്രസംഗത്തിലെ വിദ്വേഷ പരാമര്‍ശം.
സോണിക്കെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. രക്തദാഹികളായ വലതുപക്ഷ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് ആദേശ് സോണി പ്രവര്‍ത്തിക്കുന്നത്, അവിമുക്തേശ്വരാനന്ദ് സരസ്വതി പോലുള്ള വ്യക്തികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്,' ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു. വിദ്വേഷ പ്രസംഗത്തില്‍ 'അഗാധമായ ആശങ്ക' പ്രകടിപ്പിച്ചുകൊണ്ട് നാഗാലാന്‍ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ (എന്‍ബിസിസി) ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തെഴുതിയിട്ടുണ്ട്. 2025 മാര്‍ച്ച് 1 ന് നടക്കാനിരിക്കുന്ന മോര്‍ച്ചയ്ക്ക് മുന്നോടിയായി, ഉണ്ടാവാനിടയുള്ള അക്രമങ്ങള്‍ തടയുന്നതിനും ദുര്‍ബല സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേഗത്തിലും നിര്‍ണ്ണായകവുമായ നടപടി സ്വീകരിക്കണമെന്ന് എന്‍ബിസിസി അതിന്റെ അപ്പീലില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
A Hindutva leader and social media influencer from Chhattisgarh, Adesh Soni, has sparked outrage after making public calls for violence against Christians, including rape and killing of Christian women.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ വിടാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും; കേരളത്തില്‍ നിന്നും മടങ്ങിയത് 6 പാക് പൗരന്മാര്
National
• 2 days ago
അധികാരം കിട്ടി നൂറ് ദിവസം; 'വെറുപ്പിച്ച് ട്രംപ്'; ജനപിന്തുണയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്
International
• 2 days ago
വനിത നേതാവിന് അശ്ലീല സന്ദേശം; മുന്‍ എംപിയെ പുറത്താക്കി ബംഗാള്‍ സിപിഎം
National
• 2 days ago
വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം, 'തീര്‍ക്കാന്‍' എത്തിയത് പുറത്തു നിന്നുള്ള സംഘം, ഒടുവില്‍ അടിച്ചു കൊന്നു; കോഴിക്കോട്ടെ ആള്‍ക്കൂട്ടക്കൊലയില്‍ അറസ്റ്റിലായത് അച്ഛനും മക്കളും
Kerala
• 2 days ago
വില മുന്നോട്ട് തന്നെ കുതിക്കും; പവന് 30,000ത്തിന്റെ വരെ വര്‍ധന, കാണം വിറ്റ് സ്വര്‍ണം വാങ്ങണോ?
Business
• 2 days ago
തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala
• 2 days ago
ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്റാഈല്‍ 'ഉന്നതനേതൃത്വം'
International
• 2 days ago
ബ്രസീലിന്റെ അടുത്ത പ്രതിഭ ഞാനായിരിക്കുമെന്ന് നെയ്മർ എന്നോട് പറഞ്ഞു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 2 days ago
'48 മണിക്കൂറിനകം വിളവെടുക്കണം'; ഇന്ത്യ-പാക് അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ബി.എസ്.എഫിന്റെ നിര്‍ദ്ദേശം, കൂടുതല്‍ സുരക്ഷ ഏര്‍പെടുത്താനെന്ന് വിശദീകരണം
National
• 2 days ago
ഹാട്രിക് വിജയം! സ്പെയ്നിൽ ബാഴ്സലോണ വീണ്ടും ചുവന്നപ്പോൾ പിറന്നത് മറ്റൊരു ചരിത്രം
Football
• 2 days ago
അവനില്ലാത്തതാണ് രാജസ്ഥാൻ റോയൽസിനെ തളർത്തുന്നത്: സന്ദീപ് ശർമ്മ
Cricket
• 2 days ago
കഞ്ചാവ് പിടികൂടിയ സംഭവം: ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക
Kerala
• 2 days ago
ഇരിക്കൂറിൽ വൻ കഞ്ചാവ് വേട്ട; 2.700 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Kerala
• 2 days ago
ഇറാന് തുറമുഖത്തെ സ്ഫോടനം: മരണം 18 ആയി, 750ലേറെ പേര്‍ക്ക് പരുക്ക്
International
• 2 days ago
കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
National
• 2 days ago
മഞ്ഞൾപ്പൊടിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala
• 2 days ago
ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ
Kerala
• 2 days ago
പഹൽഗാം ഭീകരാക്രമണം: മുസ്ലിംകൾക്കെതിരെ വിദ്വേഷവും ആക്രമണവും കൂടുന്നു; രാജസ്ഥാനിൽ പള്ളിയുടെ പടവിൽ പോസ്റ്റർ പതിച്ച് ബിജെപി എംഎൽഎ, കേസ് എടുത്തതോടെ മാപ്പ് പറഞ്ഞു
National
• 2 days ago
ഒറ്റ ഗോളിൽ പിറന്നത് പുതു ചരിത്രം; വീണ്ടും അമ്പരിപ്പിച്ച് റൊണാൾഡോയുടെ കുതിപ്പ്
Football
• 2 days ago
മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം
National
• 2 days ago
കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം
Football
• 2 days ago