HOME
DETAILS

തൊടുപുഴ ബിജു വധക്കേസ്; പ്രതികൾ കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് പൊലിസ്

  
Sudev
April 11 2025 | 02:04 AM

Thodupuzha Biju incident Police say the accused committed the crime with proper planning

ഇടുക്കി: തൊടുപുഴയിലെ ബിജു വധക്കേസ് അസ്രൂതിതമാണെന്ന് പൊലിസ്. അഞ്ചു ദിവസങ്ങൾ നീണ്ടുനിന്ന ആസൂത്രണങ്ങൾക്ക് പിന്നാലെയാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. പ്രതികൾ എറണാംകുളത്ത് വെച്ച് ഗൂഢാലോചന നടത്തിയെന്നും കൊലപാതകം നടത്തുന്നതിന് മുമ്പായി ഇവർ പ്രത്യേകമായ് പൂജയും നടത്തി. ദൃശ്യം നാല് നടപ്പാക്കി എന്ന് പറയുന്ന കേസിലെ ഒന്നാം പ്രതിയായ ജോമോന്റെ ശബ്ദ പരിശോധനയും പൊലിസ് നടത്തി. മാർച്ച് 15ന് പ്രതികൾ വൈപ്പിനിലെ ബാറിലും നെട്ടൂരിലെ ലോഡ്ജിലും വെച്ച് ഗൂഢാലോചന നടത്തിയതായും പറവൂരിലെ ക്ഷേത്രത്തിൽ പൂജ നടത്തിയെന്നുമാണ് പൊലിസ് കണ്ടെത്തിയത്. 

മാർച്ച് 20നായിരുന്നു ബിജുവിനെ ബിസിനസ് പങ്കാളിയായ ജോമോനും കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് അസ്‌ലം, ആഷിഖ് ജോൺസൺ, ജോമിൻ കുര്യൻ എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബിസിനസ് പാട്നർമാർ തമ്മിലുണ്ടായ സാമ്പത്തികമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ വിലയിരുത്തൽ. 

ബിജുവിനെ കാണാനില്ലെന്ന് കേസ് ആയിരുന്നു ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകം ആണെന്ന് പൊലിസ് മനസ്സിലാക്കിയത്.

പൊലിസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കമുള്ള മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. ഇവരിൽ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് കലയന്താനിയിലെ ഗോഡൗണിലെ മാൻഹോളിൽ ഉള്ള ബിജുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളിക്കളയുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്.

Thodupuzha Biju incident Police say the accused committed the murder with proper planning



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  3 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  3 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  3 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  3 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  3 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  3 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  3 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  4 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  4 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  4 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  4 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  4 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  4 days ago