HOME
DETAILS

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

  
June 30 2025 | 13:06 PM

Kolkata Law Student Gangrape Case Police Reveal Pre-Meditated Crime

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തെന്ന് പൊലിസ്. പ്രതികളില്‍ മൂന്ന് പേര്‍ ഈ ക്രൂരകൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലിസ് വെളിപ്പെടുത്തിയിരിക്കുന്നത്.

മുന്‍പ് കോളേജിലെ മറ്റു വിദ്യാര്‍ത്ഥിനികളോടും പ്രതികള്‍ അപമര്യാദയായി പെരുമാറിയിരുന്നതായും, അവരെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താറുണ്ടായിരുന്നതായും പൊലിസ് കണ്ടെത്തി. 

കേസ് അന്വേഷണത്തിനായി എസിപി പ്രദീപ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഇതുവരെ നാല് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും, രണ്ട് പേര്‍ നിലവിലെ വിദ്യാര്‍ത്ഥികളും, ഒരാള്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനുമാണ്. 

മുഖ്യ പ്രതിയായ മനോജ് ശര്‍മയുടെ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചതിനെ തുടര്‍ന്ന്, ആണ്‍ സുഹൃത്തിനെ ഉപദ്രവിക്കുമെന്നും, അവരുടെ മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും മനോജ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു. പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി കോളേജിലെ ഗാര്‍ഡ് റൂമിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേസിലെ മുഖ്യ പ്രതിയായ മനോജ് ശര്‍മ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നഅഭിഭാഷകനാണ്.

The Kolkata Police have revealed that the alleged gangrape of a law student at South Calcutta Law College was a pre-meditated crime. Three suspects, Monojit Mishra, Pramit Mukherjee, and Zaid Ahmed, allegedly planned the assault days in advance. The accused, who are current or former students of the college, reportedly targeted the victim since her first day at the institution. A security guard, Pinaki Banerjee, has also been arrested in connection with the crime. The police are investigating the case and have seized mobile phones for forensic analysis ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  a month ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  a month ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  a month ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  a month ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  a month ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  a month ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  a month ago