HOME
DETAILS

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

  
Abishek
June 30 2025 | 13:06 PM

Kolkata Law Student Gangrape Case Police Reveal Pre-Meditated Crime

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തെന്ന് പൊലിസ്. പ്രതികളില്‍ മൂന്ന് പേര്‍ ഈ ക്രൂരകൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലിസ് വെളിപ്പെടുത്തിയിരിക്കുന്നത്.

മുന്‍പ് കോളേജിലെ മറ്റു വിദ്യാര്‍ത്ഥിനികളോടും പ്രതികള്‍ അപമര്യാദയായി പെരുമാറിയിരുന്നതായും, അവരെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താറുണ്ടായിരുന്നതായും പൊലിസ് കണ്ടെത്തി. 

കേസ് അന്വേഷണത്തിനായി എസിപി പ്രദീപ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഇതുവരെ നാല് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും, രണ്ട് പേര്‍ നിലവിലെ വിദ്യാര്‍ത്ഥികളും, ഒരാള്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനുമാണ്. 

മുഖ്യ പ്രതിയായ മനോജ് ശര്‍മയുടെ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചതിനെ തുടര്‍ന്ന്, ആണ്‍ സുഹൃത്തിനെ ഉപദ്രവിക്കുമെന്നും, അവരുടെ മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും മനോജ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു. പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി കോളേജിലെ ഗാര്‍ഡ് റൂമിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേസിലെ മുഖ്യ പ്രതിയായ മനോജ് ശര്‍മ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നഅഭിഭാഷകനാണ്.

The Kolkata Police have revealed that the alleged gangrape of a law student at South Calcutta Law College was a pre-meditated crime. Three suspects, Monojit Mishra, Pramit Mukherjee, and Zaid Ahmed, allegedly planned the assault days in advance. The accused, who are current or former students of the college, reportedly targeted the victim since her first day at the institution. A security guard, Pinaki Banerjee, has also been arrested in connection with the crime. The police are investigating the case and have seized mobile phones for forensic analysis ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  an hour ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  2 hours ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  2 hours ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  2 hours ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  9 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  9 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  10 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  10 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  10 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  10 hours ago