HOME
DETAILS

അമോണിയം ചോര്‍ന്നു

  
backup
February 19, 2017 | 6:43 AM

%e0%b4%85%e0%b4%ae%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b4%82-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

 

കൊച്ചി: പാല്‍ക്കമ്പനിയില്‍ അമോണിയം ചോര്‍ന്നു. വെണ്ണല അംബേദ്ക്കര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പൂജ മില്‍ക്ക്‌സ് എന്ന കമ്പനിയിലാണ് ഇന്നലെ രാത്രി എട്ടേകാലോടെ അമോണിയ ചോര്‍ച്ചയുണ്ടായത്. അമോണിയം കടത്തിവിടുന്ന പൈപ്പിന്റെ വാല്‍വ് ഇളകിയതാകാം കാരണമെന്നാണ് കരുതുന്നു. തൃക്കാക്കരയില്‍ നിന്ന് രണ്ടു യൂണിറ്റ് അഗ്‌നിശമനസേന സ്ഥലത്തെത്തി. പ്രദേശത്തെ വൈദ്യുതി, മൊബൈല്‍ ഫോണ്‍ ബന്ധം വിശ്ചേദിച്ചിട്ടുണ്ട്. അമോണിയം നിര്‍വീരമാക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രകാരന്‍ ഡോ. കെ. എന്‍. പണിക്കര്‍ അന്തരിച്ചു 

Kerala
  •  2 days ago
No Image

ഒറ്റ റൺസിൽ വീഴ്ത്തിയത് രണ്ട് സെഞ്ച്വറിയടിച്ചവനെ; നെഞ്ച് വിരിച്ച് സഞ്ജു ചരിത്രത്തിലേക്ക്

Cricket
  •  2 days ago
No Image

താനൂരിൽ മന്ത്രിമാർ തമ്മിൽ ഉടക്ക്: വി. അബ്ദുറഹിമാൻ എത്തും മുൻപേ ആർ. ബിന്ദുവിന്റെ ഉദ്ഘാടനം; ചടങ്ങ് ബഹിഷ്കരിച്ച് കായികമന്ത്രി

Kerala
  •  2 days ago
No Image

കോട്ടയത്ത് വാടകവീട്ടില്‍ ദമ്പതികള്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; മൂന്ന് വയസുള്ള കുട്ടിയും വീട്ടില്‍

Kerala
  •  2 days ago
No Image

'സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ കളര്‍ഫുള്‍ ആയേക്കും'; കര്‍ശനമാക്കിയ വെള്ള നിറം പിന്‍വലിക്കാന്‍ തീരുമാനം

Kerala
  •  2 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് വിടചൊല്ലി കുവൈത്ത്

Kuwait
  •  2 days ago
No Image

അവൻ ടീമിലുണ്ടായത് കൊണ്ട് മാത്രമാണ് ഇന്ത്യ ലോകകപ്പ് നേടിയത്: ഇർഫാൻ പത്താൻ 

Cricket
  •  2 days ago
No Image

മന്ത്രിയെ കണ്ടത് മോശം സാഹചര്യത്തിൽ, തെളിവ് കൈവശമുണ്ട്; ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

Kerala
  •  2 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം: മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ സേന

Kuwait
  •  2 days ago
No Image

തകർന്നടിഞ്ഞ് രൂപ: ദിർഹത്തിനെതിരെ 25 രൂപ കടന്നു; നാട്ടിലേക്ക് പണം അയക്കാൻ തിരക്ക്

uae
  •  2 days ago