HOME
DETAILS

യമനില്‍ മെഡിക്കല്‍ സംഘത്തിന് നേരെ ഹൂതി ആക്രമണം: ഒരു മരണം

  
backup
March 21, 2018 | 4:53 PM

465465465432131-2

റിയാദ്: യമനില്‍ മെഡിക്കല്‍ സംഘത്തെ ലക്ഷ്യമാക്കി വിമത വിഭാഗമായ ഹൂതികള്‍ നടത്തിയ ആക്രണത്തില്‍ പാരാമെഡിക്കല്‍ സംഘത്തിലെ ഒരംഗം കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുരിതമനുഭവിക്കുന്ന ഖോഖ അല്‍ മുഖയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോകുകയായിരുന്ന സംഘത്തെയാണ് വിമത സംഘം ലക്ഷ്യമാക്കിയത്.

ഇവിടേക്ക് പോകുന്ന സമയത്ത് ഹൂതികളുടെ റോക്കറ്റാക്രമണത്തിലാണ് സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ വാഹനം പൂര്‍ണ്ണമായി തകര്‍ന്നതിനെ തുടര്‍ന്ന് പാര മെഡിക്കല്‍ അംഗം സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും യമന്‍ അധികൃതര്‍ പറഞ്ഞു. അന്ത്രാഷ്ട്ര നിയമലംഘനമാണ് ഇവിടെ നടന്നതെന്നും യമന്‍ അധികൃതര്‍ ആരോപിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  21 hours ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  a day ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  a day ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  a day ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  a day ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  a day ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  a day ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  a day ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  a day ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  a day ago