HOME
DETAILS

പെറുവിനെ പേടിക്കണം

  
backup
May 26, 2018 | 3:14 AM

%e0%b4%aa%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82


36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പെറു ടീം ലോകകപ്പ് മാമാങ്കത്തിനായി റഷ്യയിലെത്തുന്നു. 1982ലാണ് ടീം അവസാനമായി ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാനിറങ്ങിയത്. അവരുടെ അഞ്ചാം ലോകകപ്പാണിത്. 1930, 1970, 78, 82 വര്‍ഷങ്ങളിലാണ് നേരത്തെ സാന്നിധ്യമറിയിച്ചത്. 1970ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് മികച്ച പ്രകടനം. ഫിഫ റാങ്കിങില്‍ 11ാം സ്ഥാനത്താണ് പെറു.
യോഗ്യതാ പോരാട്ടത്തിന്റെ കടമ്പകളും പിന്നീട് ന്യൂസിലന്‍ഡിനെതിരേ പ്ലേയോഫ് നൂല്‍പ്പാലവും കടന്നാണ് പെറു ഇത്തവണ യോഗ്യത പിടിച്ചെടുത്തത്. കരുത്തരായ ചിലിയുടെ ലോകകപ്പ് ഫൈനല്‍ റൗണ്ട് സ്വപ്നങ്ങള്‍ തകര്‍ത്താണ് പെറു എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
അര്‍ജന്റീനക്കാരന്‍ റിക്കാര്‍ജോ അല്‍ബര്‍ട്ടോ ഗരേസയാണ് ടീമിന്റെ മാനേജര്‍. 2015 മുതല്‍ ടീമിനൊപ്പമുള്ള പരിശീലകന്റെ മികവ് കൂടിയാണ് ടീമിന്റെ ഇടവേളയ്ക്ക് ശേഷമുള്ള ലോകകപ്പ് പ്രവേശം.
34കാരനായ പ്രതിരോധ താരം അല്‍ബര്‍ട്ട് റോഡ്രിഗസാണ് ടീമിന്റെ നായകന്‍. ടീമിനായി ഏറ്റവും കൂടുതല്‍ മത്സരിച്ച താരം ജെഫേഴ്‌സന്‍ എര്‍ഫാനാണ് നിര്‍ണായക താരം. സ്‌ട്രൈക്കറായ താരം 81 മത്സരങ്ങളാണ് പെറുവിനായി കളിച്ചിട്ടുള്ളത്. നിലവില്‍ ലോകോമോട്ടീവ് മോസ്‌ക്കോയുടെ താരം കൂടിയാണ് ജെഫേഴ്‌സന്‍.
മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്, ഡെന്‍മാര്‍ക്, ആസ്‌ത്രേലിയ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് പെറു. ഫ്രാന്‍സ് ഒഴികെയുള്ള രണ്ട് ടീമുകളെ കീഴടക്കാനുള്ള കഴിവും പ്രതിഭാ ശേഷിയും പെറുവിനുണ്ട് എന്നതിനാല്‍ അടുത്ത ഘട്ടത്തിലേക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  a day ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  a day ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  a day ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  a day ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  a day ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  a day ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  a day ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  a day ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  a day ago