HOME
DETAILS

ബിഹാറില്‍ വീണ്ടും മാര്‍ക്ക് ദാനം; മൊത്തം മാര്‍ക്കിനേക്കാള്‍ കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ അനവധി

  
backup
June 09, 2018 | 7:55 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 

പട്‌ന:ബിഹാറില്‍ വീണ്ടും മാര്‍ക്ക്ദാനം. 35 മാര്‍ക്കില്‍ നടത്തിയ പരീക്ഷയില്‍ ഒരു വിദ്യാര്‍ഥിക്ക് ലഭിച്ചത് 37 മാര്‍ക്ക്.
അര്‍വാള്‍ ജില്ലയില്‍ നിന്നുള്ള ഭീം കുമാര്‍ എന്ന വിദ്യാര്‍ഥിക്കാണ് കണക്ക് പരീക്ഷയില്‍ പരമാവധി മാര്‍ക്കിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയത്. കിഴക്കന്‍ ചമ്പാരനില്‍ നിന്നുള്ള സന്ദീപ് രാജിന് ഫിസിക്‌സ് പരീക്ഷയില്‍ 35ല്‍ 38 മാര്‍ക്കും ദര്‍ഭംഗയില്‍ നിന്നുള്ള രാഹുല്‍ കുമാറിന് കണക്ക് പരീക്ഷയില്‍ 35ല്‍ 40 മാര്‍ക്കും ലഭിച്ചു.
ചില പരീക്ഷകള്‍ എഴുതാത്ത വിദ്യാര്‍ഥികള്‍ക്കും റിസല്‍ട്ട് വന്നപ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. വൈശാലിയില്‍ നിന്നുള്ള ജാന്‍വി സിങ് ജീവശാസ്ത്രം പരീക്ഷ എഴുതിയിട്ടേയില്ല. എന്നാല്‍ റിസല്‍ട്ട് വന്നപ്പോള്‍ അവള്‍ക്ക് 18 മാര്‍ക്ക് കിട്ടി. 2005 ല്‍ ബിഹാര്‍ ബോര്‍ഡിനു കീഴില്‍ പരീക്ഷ എഴുതിയ റൂബി റായി എന്ന വിദ്യാര്‍ഥി പൊളിറ്റിക്കല്‍ സയന്‍സ് എന്താണെന്നുള്ള ചോദ്യത്തിന് ഭക്ഷണത്തെക്കുറിച്ചുള്ള വിഷയം എന്നാണ് എഴുതിയത്. ആ വര്‍ഷത്തെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥി അവളായിരുന്നു.
പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് പിന്നാലെ പരീക്ഷാഫലത്തിലും ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിരിക്കുന്നത് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  an hour ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  2 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  2 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  2 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  2 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  4 hours ago