HOME
DETAILS

എല്‍.ജെ.പിയുമായി പോര്

  
backup
November 13, 2020 | 12:59 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d

 


ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വിമുഖത കാട്ടിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ബി.ജെ.പി നിതീഷിനെ നിര്‍ബന്ധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം നിതീഷ് തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ജെ.ഡി.യുവിന് ലഭിക്കുന്ന ഏറ്റവും കുറച്ച് സീറ്റുകളാണ് ഇത്തവണത്തേത്. 43 സീറ്റുകള്‍ മാത്രമാണ് ജെ.ഡി.യു നേടിയത്.
എല്‍.ജെ.പിയുമായുള്ള പ്രശ്‌നങ്ങള്‍ സീറ്റുകള്‍ കുറയാന്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്. എല്‍.ജെ.പി ജെ.ഡി.യുവിന്റെ സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ദേശീയതലത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.യു ബി.ജെ.പിയുമായി സംസ്ഥാനത്തും സഖ്യത്തിലാണ്. ഈ സാഹചര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ജെ.ഡി.യുവിന് 25 മുതല്‍ 30 സീറ്റുകള്‍ വരെ കുറയാന്‍ എല്‍.ജെ.പിയുടെ നിലപാടുകള്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്.
ജെ.ഡി.യു മന്ത്രിമാരായ ജയ്കുമാര്‍ സിങ്, ശൈലേഷ് കുമാര്‍, കൃഷ്ണാധന്‍ വര്‍മ, രാംസേവക് സിങ്, സന്തോഷ് നിരാല, ഖുര്‍ഷിദ് ആലം എന്നിവര്‍ തോല്‍ക്കാന്‍ കാരണം അവരുടെ മണ്ഡലത്തില്‍ എല്‍.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണെന്നും നിതീഷ് കരുതുന്നു.
എന്നാല്‍ കഴിഞ്ഞ മന്ത്രിസഭ പോലെ നിതീഷിന് സര്‍ക്കാറിന്റെ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി ഇടപെടലുകള്‍ നടത്തില്ലെന്നുമാണ് ബി.ജെ.പി നേതൃത്വം നിതീഷിനെ അറിയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി20 ലോകകപ്പിൽ വൻ അട്ടിമറി: ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കംഗാരുക്കളുടെ സൂപ്പർ 8 പ്രതീക്ഷകൾ തുലാസിൽ

Cricket
  •  14 hours ago
No Image

ഡിപി വേൾഡിൽ വൻ അഴിച്ചുപണി; പുതിയ ചെയർമാനായി എസ്സ കാസിം, സിഇഒ ആയി യുവരാജ് നാരായണൻ

uae
  •  15 hours ago
No Image

ബേപ്പൂർ, കൊല്ലം തുറമുഖ വികസനം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി

National
  •  15 hours ago
No Image

സമസ്ത 100-ാം വാർഷിക പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പാക്കും

Kerala
  •  15 hours ago
No Image

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുജനാഭിപ്രായ സര്‍വേ നടത്താന്‍ വിദ്യാര്‍ഥികളും; മുഖ്യമന്ത്രിയുടെ കത്തുമായി കുട്ടികള്‍ വീട്ടിലെത്തും

Kerala
  •  15 hours ago
No Image

കൊച്ചി മെട്രോ സര്‍വീസ് സമയം വര്‍ധിപ്പിച്ചു; ഫെബ്രുവരി 15 മുതല്‍ രാത്രി 11 മണി വരെ സര്‍വീസ്, ശിവരാത്രിക്ക് പ്രത്യേക സര്‍വീസുകള്‍

Kerala
  •  16 hours ago
No Image

അയ്യപ്പസംഗമത്തിന് ചെലവ് 3 കോടി മാത്രം, പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പ്; ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്ന് പി.എസ് പ്രശാന്ത്

Kerala
  •  17 hours ago
No Image

ഇസ്‌റാഈലി തടങ്കലില്‍ ഹമാസ് നേതാവ് അബ്ദുല്ല ബര്‍ഗൂതിയുടെ ജീവന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്; ഗില്‍ബോവ ജയില്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റതായും സൂചന

International
  •  17 hours ago
No Image

ബംഗളുരുവില്‍ നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി: 7 മരണം, മരിച്ചവരില്‍ 2 മലയാളികള്‍

Kerala
  •  17 hours ago
No Image

തെലങ്കാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം, എങ്ങുമില്ലാതെ ബി.ജെ.പി

National
  •  17 hours ago


No Image

നരവാനെയുടെ ആത്മകഥയില്‍ കുരുങ്ങി കേന്ദ്രം; മുന്‍കൂര്‍ അനുമതി, ലംഘനത്തിന് കര്‍ശന നടപടി...സൈനികരുടെ പുസ്തക രചനക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ, സേവനത്തിലിരിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും ബാധകം

National
  •  18 hours ago
No Image

പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് 2 കോടി രൂപ വിലവരുന്ന ആനക്കൊമ്പ് മോഷണം പോയി; കാണാതായത് ഡി.ജെ പാര്‍ട്ടിക്ക് പിന്നാലെ

Kerala
  •  19 hours ago
No Image

ഒരു കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനം നഷ്ടമായി; പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

International
  •  19 hours ago
No Image

ലെവൻഡോവ്‌സ്‌കി ബാഴ്‌സ വിടുമോ? സൂപ്പർ താരത്തിന് മുന്നിൽ വമ്പൻ ക്ലബ്ബുകളുടെ അഞ്ച് ഓഫറുകൾ!

Football
  •  19 hours ago