HOME
DETAILS

അല്‍ ഖായിദ ബന്ധമുണ്ടെന്നു സംശയിക്കുന്നയാള്‍ ഡല്‍ഹിയില്‍ പിടിയില്‍

  
backup
September 18, 2017 | 12:12 PM

suspected-al-qaeda-operative-arrested-in-delhi

ന്യൂഡല്‍ഹി: അല്‍ ഖായിദ പ്രവര്‍ത്തകനെന്നു സംശയിക്കുന്നയാള്‍ ഡല്‍ഹിയില്‍ പിടിയില്‍. ഷൗമാന്‍ ഹഖ് എന്ന 27 കാരനെയാണ് ഡല്‍ഹി പൊലിസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.

അഡീഷണല്‍ സെഷന്‍ ജഡ്ജിനു മുമ്പാകെ ഹാജരാക്കിയ ഇയാളെ പ്രത്യേക സെല്ലിന്റെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെ ഇവരുടെ കസ്റ്റഡിയിലായിരിക്കും.

കഴിഞ്ഞ മാസവും രണ്ടു പേരെ അല്‍ഖായിദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് ഒന്‍പതിന് 29 കാരന്‍ സയ്യിദ് മുഹമ്മദ് സിഷാനെയും ഓഗസ്റ്റ് ഒന്നിന് 25 കാരന്‍ റജാഉല്‍ അഹമ്മദിനെയുമാണ് അറസ്റ്റ് ചെയ്തത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  3 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  3 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  3 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  3 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  3 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  3 days ago
No Image

ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

സ്‌കൈ പുറത്തേക്ക്? ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ നായകനും വൈസ് ക്യാപ്റ്റനും; റിപ്പോർട്ട്

Cricket
  •  3 days ago
No Image

കലൂര്‍ സ്റ്റേഡിയത്തില്‍ പുതുതായി സ്ഥാപിച്ച ഗേറ്റ് തകര്‍ന്നുവീണു; ആളപായമില്ല

Kerala
  •  3 days ago