അര്‍ജന്റീനയോട് തോറ്റ് ബ്രസീല്‍ പുറത്ത്; പാരിസ് ഒളിമ്പിക്സില്‍ മെസിയിറങ്ങുമോ? ക്യാപ്റ്റന്റെ പ്രതികരണം ഇങ്ങനെ
ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന ഒളിമ്പിക് യോഗ്യത ഉറപ്പിച്ച് അര്‍ജന്റീന. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചാണ് അര്‍ജന്റീന ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. പരാജയത്തോടെ ബ്രസീലിന്റെ ഒളിമ്പിക് യോഗ്യത പ്രതീക്ഷ തകരുകയും ചെയ്തു.
ഹാവിയര്‍ മഷറാനോ പരിശീലിപ്പിക്കുന്ന ടീം മത്സരം അവസാനിക്കാന്‍ 13 മിനിറ്റ് ബാക്കി നില്‍ക്കെ ആണ് വിജയ ഗോള്‍ നേടിയത്. ലൂസിയാനോ ഗോണ്ടൗ നേടിയ ഗോളില്‍ ആണ് അര്‍ജന്റീന 1-0ന്റെ വിജയം നേടിയത്. വാലന്റൈന്‍ ബാര്‍കോയുടെ ക്രോസ് ഹെഡ് ചെയ്തായിരുന്നു ഗോണ്ടൗവുടെ ഗോള്‍.
അര്‍ജന്റീനയും പരാഗ്വേയും ആകും ലാറ്റിനമേരിക്കയില്‍ നിന്ന് ഒളിമ്പിക്സിനായി പാരീസിലേക്ക് പോകുന്നത്.
ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടിയ അര്‍ജന്റീനയെ നയിച്ച ക്യാപ്റ്റന്‍ തിയാഗോ ലമാഡ ഒളിമ്പിക്സിന് ലയണല്‍ മെസ്സിയും വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. പാരീസില്‍ മെസ്സി ഉണ്ടാകും എന്ന് താന്‍ പ്രതീക്ഷവെക്കുന്നതായി തിയാഗോ അല്‍മാഡ പറഞ്ഞു.
'ഒളിമ്പിക് ഗെയിമുകള്‍ക്കായി പരിശീലിനം മെച്ചപ്പെടുത്തുന്നത് തുടരാനും ഞങ്ങള്‍ക്ക് സമയമുണ്ട്. മെസ്സിക്ക് ഒളിമ്പിക്സ് കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒളിമ്പിക്സില്‍ അദ്ദേഹം പങ്കെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, അങ്ങനെ നടന്നാല്‍ അതൊരു സ്വപ്നമായിരിക്കും. മെസ്സി വന്നാല്‍, ഞാന്‍ അദ്ദേഹത്തിന് എന്റെ ക്യാപ്റ്റന്റെ ആംബാന്‍ഡ് നല്‍കും. വരുമോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.' തിയാഗോ അല്മാഡ് പറഞ്ഞു
അര്‍ജന്റീനയോട് തോറ്റ് ബ്രസീല്‍ പുറത്ത്; പാരിസ് ഒളിമ്പിക്സില്‍ മെസിയിറങ്ങുമോ? ക്യാപ്റ്റന്റെ പ്രതികരണം ഇങ്ങനെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പുതുതുടക്കം; പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു
Kerala
• a day agoബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം
National
• a day agoവെറും അഞ്ച് ദിവസം, ഇൻസ്റ്റഗ്രാമിൽ ബി.ജെ.പിയെ തോൽപ്പിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു
National
• a day agoസില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി
Kerala
• a day agoപിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം
Kerala
• a day agoകേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം
National
• a day agoഫിഷറീസിൽ ലീഗ് തിരിച്ചെത്തുന്നത് അരനൂറ്റാണ്ടിനു ശേഷം
Kerala
• a day agoകലാലയ രാഷ്ട്രീയത്തിൽനിന്ന് വിജയക്കുതിപ്പുമായി ഷംസുദ്ദീൻ
Kerala
• a day agoആറാം തവണയും വ്യവസായം സ്വന്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• a day agoസി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം
Kerala
• a day agoയു.എ.ഇയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു; ഉഭയകക്ഷി വ്യാപാരത്തിൽ 27 ശതമാനം വളർച്ച
uae
• a day agoപല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’; കേരളത്തിൽ പ്രോട്ടോക്കോളിൽ ചീഫ് സെക്രട്ടറിക്കും മേലെ, ശമ്പളത്തിൽ താഴെ
Kerala
• a day agoഎം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ജി. സുധാകരൻ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു
Kerala
• a day agoവരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ
Cricket
• 2 days ago59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച
National
• 2 days agoരാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്
National
• 2 days ago22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!
Football
• 2 days agoപയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ
Kerala
• 2 days ago31 മാസത്തെ ജയിൽ വാസത്തിനൊടുവിൽ അഹമ്മദ് ബുഖാരി നിരപരാധിയെന്ന് കോടതി, ഇനി കസ്റ്റഡിയിലിരിക്കെ അദാനി കൈവശപെടുത്തിയ പവർപ്ലാൻ്റ് തിരിച്ചു പിടിക്കാനുള്ള പോരാട്ടം
"ജയിൽ ശിക്ഷ ഒരാളെ വളർത്തുകയോ തകർക്കുകയോ ചെയ്യും. മാനസികമായി ശക്തരായവർ കൂടുതൽ കരുത്തോടെ പുറത്തുവരും," ജയിൽ അനുഭവങ്ങളെക്കുറിച്ച് ബുഖാരി പറഞ്ഞ വാക്കുകളാണിത്.