HOME
DETAILS

മഴക്കുറവ്; മുതുമല വനമേഖലയില്‍ വരള്‍ച്ച രൂക്ഷമായി

  
backup
September 19, 2016 | 12:42 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%b5%e0%b4%a8%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2



ഗൂഡല്ലൂര്‍: വര്‍ഷകാലത്തും കാര്യമായി മഴ ലഭിക്കാതായതോടെ മുതുമല വന്യജീവി സങ്കേതം വരള്‍ച്ചയുടെ പിടിയില്‍. വേനലില്‍ വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളത്തിനായി നിര്‍മിച്ച കുളങ്ങളെല്ലാം വറ്റിവരണ്ട നിലയിലാണ്.
ശിങ്കാര, മസിനഗുഡി വനമേഖലയിലെ ആറ് കുളങ്ങളാണ് ഇതിനകം തന്നെ വറ്റിവരണ്ടത്. കൂടാതെ വനത്തിലെ ജല സ്രോതസുകളെല്ലാം വരണ്ടുണങ്ങി തുടങ്ങിയിട്ടുണ്ട്. സാധാരണഗതിയില്‍ എപ്രില്‍, മെയ് മാസങ്ങളിലാണ് വരള്‍ച രൂക്ഷമാകാറ്.
എന്നാല്‍ ഇത്തവണ മഴയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവാണ് സെപ്റ്റംബറില്‍ തന്നെ വരള്‍ച ബാധിക്കാന്‍ കാരണം.
കാടുണങ്ങിയതോടെ വന്യമൃഗങ്ങള്‍ കുടിവെള്ളം തേടി വനാതിര്‍ത്തികളിലെ ജനവാസ കേന്ദ്രങ്ങളിലെത്തി തുടങ്ങിയിട്ടുണ്ട്. വരള്‍ച രൂക്ഷമായാല്‍ ഇത്തവണ ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗ ശല്യവും രൂക്ഷമാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വരള്‍ച്ചാ കാലത്ത് ടാങ്കറില്‍ വെള്ളമെത്തിച്ച് വനത്തിലെ കുളങ്ങള്‍ നിറച്ചിരുന്നു.
ഇത്തവണയും ഇത്തരത്തില്‍ വെള്ളം മെത്തിക്കാനാണ് വനം വകുപ്പ് തീരുമാനം. കാടിന് പുറമേ നീലഗിരി ജില്ലയിലെ കര്‍ഷകരും കൃഷിക്കാവശ്യമായ വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. പല കര്‍ഷകരും പണം നല്‍കി ടാങ്കറില്‍ വെള്ളമെത്തിച്ചാണ് കൃഷിയിടം നനക്കുന്നത്.
ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാന്‍ ഡീസല്‍ സബ്‌സിഡ് നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജയം ഇറാന്, നെതന്യാഹുവിന്റെ വ്യക്തിപരമായ തോല്‍വി' യു.എസ് ഇറാന്‍ സമാധാന കരാറില്‍ ഇസ്‌റാഈലില്‍ കടുത്ത വിമര്‍ശനം

International
  •  3 days ago
No Image

പ്രിയപ്പെട്ട ലൂക്കാ നീ തോറ്റുപോയവനല്ല... ഫുട്ബോൾ ഭൂമിശാസ്ത്രത്തിൽ നീ വിപ്ലവകാരിയാണ്; In-Depth Story

Football
  •  3 days ago
No Image

നാളെ രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 days ago
No Image

ഗൗരി ലങ്കേഷിന്റെ മാതാവും എഴുത്തുകാരിയുമായ ഇന്ദിര ലങ്കേഷ് അന്തരിച്ചു

National
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  3 days ago
No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  3 days ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  3 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  3 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  3 days ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  3 days ago


No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  3 days ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  3 days ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  3 days ago