
ഏജന്റ്ചതിച്ച എട്ടു മലയാളി വനിതകള്‍ നാട്ടിലേക്ക് തിരിച്ചു
ദമ്മാം: ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഏജന്റിന്റെ വഞ്ചനയിലൂടെ സഊദിയിലെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക് തിരിച്ചു. അഞ്ച് മാസം മുന്‍പ് സഊദിയിലെത്തിയ വനിതകളില്‍ ബാക്കിയുള്ള എട്ടു പേരാണ് മലയാളി കാരുണ്യ സംഘടനകളുടെയും മറ്റും കഠിന പ്രയത്നം കൊണ്ട് നാട്ടിലേക്ക് പോകാനായത്. 13 പേരില്‍ 5 പേര് നേരത്തെ നാട്ടിലേക്ക് തിരിച്ചിരുന്നു.
കോട്ടയം ഒഴുകൂര്‍ റോസമ്മ, കൊടുങ്ങല്ലര്‍ സ്വദേശിനി സിന്ധു, കൊച്ചി സ്വദേശിനി ജെസി റോബര്‍ട്ട്, മഞ്ജു കാഞ്ഞിരപ്പള്ളി, റോസ് ലി എറണാകുളം, ജിജി കോട്ടയം, ജിന്‍സി പാല, അമ്പിളി ആലപ്പുഴ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്.കേരളത്തിലെ വിസാ ഏജന്റാണ് മുംബൈയിലെ ട്രാവല്‍ ഏജന്റ് മുഖേന ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തത്. താമസ സൗകര്യം ഉള്‍പ്പെടെ 50000 രൂപയോളം ശമ്പളം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ജോലിയില്‍ പ്രവേശിച്ചതിനു ശേഷമാണ് കമ്പനിയും ട്രാവല്‍ ഏജന്‍സിയും തമ്മിലുള്ള കരാര്‍ പ്രകാരം 800 റിയാലാണ് ശമ്പളമെന്ന് മനസ്സിലായത്. വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ ഇവര്‍ മാനേജര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതു പരിഗണിക്കാതെ വന്നതോടെ ജോലിയില്‍ നിന്നും വിട്ടു നിന്നു. തുടര്‍ന്ന് നാട്ടിലേക്ക് കയറ്റി അയക്കണമെന്ന് ആവശ്യപ്പെട്ടതോടെ കമ്പനി ഇവരെ റിയാദിലെ ശുമേസി ലേബര്‍ ക്യാംപില്‍ കൊണ്ടുവന്നാക്കുകയായിരുന്നു. ഇവരുടെ വീട്ടുകാര്‍ നല്കിയ പരാതിയെതുടര്‍ന്ന് എംബസി ഇടപെട്ടു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇവര്‍ ജോലി ചെയ്യാതെ വിട്ടു നിന്ന 3 മാസത്തെ ശമ്പളവും ടിക്കറ്റും നല്കാന് കമ്പനി തയ്യാറാവുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്
International
• 15 minutes ago
യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'
uae
• 33 minutes ago
മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല
Kerala
• an hour ago
തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
Kerala
• an hour ago
യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും
uae
• 2 hours ago
ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്
Cricket
• 2 hours ago
തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി
uae
• 2 hours ago
റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്
Football
• 2 hours ago
കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്
Kuwait
• 3 hours ago
അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 3 hours ago
"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ
qatar
• 3 hours ago
'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ
uae
• 3 hours ago
തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി
Saudi-arabia
• 4 hours ago
അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം
Football
• 4 hours ago
തിരിച്ചുവരവ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി; വമ്പൻ പോരാട്ടത്തിനൊരുങ്ങി പന്ത്
Cricket
• 5 hours ago
ഗ്രീൻ സിറ്റി ഇനിഷ്യേറ്റീവ് പദ്ധതിക്ക് തുടക്കം കുറിച്ച് മദീന; 21 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യം
uae
• 5 hours ago
പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്
Kerala
• 5 hours ago
നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ സഊദി; തീരുമാനവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങ് മന്ത്രാലയം
uae
• 5 hours ago
കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍
Kerala
• 4 hours ago
ടാക്സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്
uae
• 4 hours ago
ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം
Kerala
• 4 hours ago