HOME
DETAILS

ഫോര്‍മലിന്‍ പരിശോധന കര്‍ശനമായി; കരിമീന്‍ വരവ് നിലച്ചു

  
backup
July 08, 2018 | 8:24 AM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d



മണ്ണഞ്ചേരി: ഫോര്‍മലിന്‍ പരിശോധന കര്‍ശനമായതോടെ ജില്ലയില്‍ എത്തിയിരുന്ന കരിമീന്റെ വരവും പൂര്‍ണമായും നിലച്ചു. ഇതര സംഥാനങ്ങളില്‍ നിന്നും എത്തിയിരുന്ന ആയിരക്കണക്കിന് ടണ്‍ കടല്‍ മത്സ്യങ്ങളുടെ വരവ് നിലച്ചതിന് പിന്നാലെയാണ് കായല്‍ മത്സ്യത്തിന്റെ വരവും അവസാനിച്ചത്. ദിനംപ്രതി ആയിരക്കണക്കിന് കിലോഗ്രാം കരിമീനുകളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ഏജന്‍സികള്‍ വഴി ആലപ്പുഴയിലെ വിപണിയിലെത്തിയിരുന്നത്.
ആലപ്പുഴ,ചേര്‍ത്തല,കായംകുളം റെയില്‍വേ സ്റ്റേഷനുകളിലാണ് ഇവയില്‍ ഭൂരിഭാഗം മത്സ്യങ്ങളുടേയും വിപണനകേന്ദ്രമായി വര്‍ത്തിച്ചിരുന്നത്. ഇവിടങ്ങളില്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള മീന്‍ വരവ് നിലച്ചതെന്നാണ് കരുതുന്നത്. ഹോട്ടലുകളിലും വഞ്ചിവീടുകളിലും വിവാഹ - വിനോദ സല്‍ക്കാരങ്ങളിലും ജില്ലയില്‍ കരിമീന് നല്ല പ്രിയമാണുള്ളത്.ഇത് മുതലാക്കിയാണ് ഇതര സംസ്ഥാന കരിമീന്‍ വില്‍പ്പന ജില്ലയില്‍ സജീവമായത്.
കേരളത്തിലെ കായലുകളില്‍ നിന്നും ലഭിക്കുന്ന രുചികരമായ കരിമീനുകള്‍ക്ക് നല്ല വിലയായതാണ് അന്യസംസ്ഥാനത്തെ കരിമീനുകളെ വ്യാപാരികള്‍ ആശ്രയിക്കാന്‍ തുടങ്ങിയത്. മത്സ്യങ്ങള്‍ മാസങ്ങളോളം അഴുകാതിരിക്കാന്‍ വന്‍കിട വ്യാപാരികള്‍ ഫോര്‍മലിന്‍ ഉപയോഗിക്കുന്നതായി മനസിലാക്കിയതാണ് സംസ്ഥാനത്ത് പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ശനമാക്കിയത്.
ജില്ലയില്‍ ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഇതുവരെ പരിശോധനയിലൂടെ പിടിച്ചെടുത്തിട്ടില്ല. ഇതിന്റെ പരിശോധനയ്ക്കായുള്ള കിറ്റ് ആലപ്പുഴയില്‍ ഇതുവരെ എത്തിയിട്ടില്ല. കേരളത്തില്‍ വിവിധയിടങ്ങളില്‍ പരിശോധനകളിലൂടെ ഫോര്‍മലിന്‍ സാന്നിദ്ധ്യം മത്സ്യത്തില്‍ കണ്ടെത്തിയതോടെ ജില്ലയില്‍ പകുതിയിലേറെ മീന്‍ വില്‍പ്പനയില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയിലെ നിലവിലെ മീന്‍വിപണിയില്‍ ചെറുമത്സ്യങ്ങള്‍ക്കാണ് പ്രിയം.
കടല്‍ ശാന്തമാകുന്ന ദിനങ്ങളില്‍ നൂറുകണക്കിന് പൊന്തുവള്ളങ്ങള്‍ ആണ് തീരത്ത് മത്സ്യബന്ധനത്തിനിറങ്ങുന്നത്. വല നിറയെ ചെറുമീനുകള്‍ ലഭിക്കുന്നതിനല്‍ വല കുടയുന്നിടത്തുതന്നെ പൂര്‍ണ്ണമായ വില്‍പ്പനയും നടക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  4 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  4 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  4 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  4 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  4 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  4 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  4 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  4 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  4 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  4 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  4 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  4 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  4 days ago