
സഊദിയിൽ നിന്നു നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞവരുടെ മൂന്നാമത്തെ സംഘം നാട്ടിലേക്ക് മടങ്ങി
ജിദ്ദ: സഊദിയിൽ നിന്നു നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞവരുടെ മൂന്നാമത്തെ സംഘം നാട്ടിലേക്ക് മടങ്ങി. റിയാദില്‍ നിന്നുള്ള സംഘമാണ് രണ്ട് വിമാനങ്ങളിലായി നാട്ടിലേക്ക് മടങ്ങിയത്. ഡല്‍ഹി, ലക്നൗ വിമാനത്താവളങ്ങളിലേക്കാണ് അറുന്നൂറോളം വരുന്ന സംഘം യാത്രയായത്.
അതേ സമയം തര്‍ഹീലില്‍നിന്ന് ഇനി നാട്ടിലേത്തിക്കാനുളളത് 559 പേരെയാണെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇവരില്‍ 419 പേര് റിയാദിലും 140 പേര് ജിദ്ദ തര്ഹിലീലുമാണുള്ളത്. സഊദി അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് എംബസിയും ജിദ്ദ കോണ്‍സുലേറ്റും.
എന്നാൽ ക്വാറന്റൈന് സംബന്ധിച്ച വ്യക്തത ലഭിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലേക്കുള്ള സംഘത്തിന്റെ യാത്ര നീളാണ് കാരണം.
സഊദി എയര്‍ ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിലാണ് സംഘം കഴിഞ്ഞ ദിവസം യാത്രയായത്. റിയാദ് തര്‍ഹീലില്‍ കഴിഞ്ഞിരുന്ന 575 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ 335 പേരും. ലക്നൗവിലേക്കുള്ള വിമാനത്തില്‍ 245 പേരും യാത്രയായി. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ റിയാദ് ജിദ്ദ നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നായി 1162 പേര് നാടണഞ്ഞു.
റിയാദ്, ജിദ്ദ, ദമ്മാം നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇനിയും നൂറുകണക്കിന് പേര് നാടണയുന്നതിന് ഊഴം കാത്ത് കഴിയുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരും താമസ രേഖ കാലാവധി കഴിഞ്ഞവരുമായ നിരവധി പേര് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച തര്ഹീലുകളെ സമീപിക്കുന്നതും തുടരുന്നുണ്ട്.
അതിനിടെ സഊദിയ എയര്‍ലൈന്‍സ്, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ), ദല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ നല്കിയ സഹകരണത്തെ എംബസി പത്രക്കുറിപ്പില്‍ പ്രകീര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 18 minutes ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• 33 minutes ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• 37 minutes ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• an hour ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• an hour ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• an hour ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 2 hours ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 2 hours ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 2 hours ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• 2 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 4 hours ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 4 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 4 hours ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 4 hours ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 14 hours ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 14 hours ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 14 hours ago
കോഴിക്കോട് അനൗൺസ്മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• 15 hours ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 5 hours ago
മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു
National
• 5 hours ago
ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്
National
• 6 hours ago