HOME
DETAILS

പരിഹാരമാകാതെ വന്യമൃഗ ശല്യം; വൈദ്യുത കമ്പിവേലികളും കിടങ്ങുകളും ഫലപ്രദമാവുന്നില്ല

  
backup
November 03, 2018 | 3:18 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%b6%e0%b4%b2%e0%b5%8d

സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുത കമ്പിവേലികളും കിടങ്ങകളും ഫലപ്രദമാകാതായതോടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം പരിഹാരമില്ലാതെ തുടരുന്നു.
കാലപ്പഴക്കത്താലും കൃത്യമായ സമയങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താത്തതിനാലും പ്രതിരോധ സംവിധാനങ്ങളായ വൈദ്യുത കമ്പിവേലികളും കിടങ്ങളും നശിച്ചിരിക്കുകയാണ്.
വൈദ്യുതി കമ്പിവേലികള്‍ പൊട്ടിയും കിടങ്ങുകള്‍ ഇടിഞ്ഞും ഇല്ലാതായ സ്ഥിതിയാണ് പലയിടങ്ങളിലും.വനാതിര്‍ത്തികളില്‍ വനം വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍ എന്നിവ കോടികളാണ് ഇത്തരത്തില്‍ വൈദ്യുത കമ്പിവേലി സ്ഥാപിക്കുന്നതിന്നായി ചെലവഴിച്ചത്.
എന്നാല്‍ ആഴ്ചകള്‍ മാത്രമാണ് ഇവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളു. ഇവ സ്ഥാപിക്കുന്ന സമയത്ത് പ്രദേശവാസികളുടെ യോഗം ചേരാതെ കരാറേറ്റെടുത്തവരുടെ ഇഷ്ടത്തിനാണ് വേലി സ്ഥാപിക്കല്‍. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടക്കാതെയും അടിക്കാടു വെട്ടാത്തതും കാരണമാണ് വൈദ്യുതി കമ്പിവേലികള്‍ പൊട്ടി നശിക്കുന്നത്.
ഇതിനുപുറമെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ശ്രമിക്കന്നതും ഈ സംവിധാനങ്ങള്‍ പാളാന്‍ കാരണമാകുന്നുണ്ട്. കിടങ്ങുകള്‍ ഇടിഞ്ഞു നികലുന്നത് ഈ സംവിധാനത്തേയും ബാധിക്കുന്നു. അതേ സമയം കല്‍മതില്‍ നിര്‍മിച്ചിടത്ത് നേരിയ തോതിലെങ്കിലും വന്യമൃഗങ്ങള്‍ കൃഷിഭൂമിയല്‍ എത്തുന്നത് തടയാനും സാധിക്കുന്നുണ്ട്. പക്ഷേ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് വൈദ്യുതി കമ്പിവേലിയും കിടങ്ങുമൊന്നും ഒരു പ്രതിരോധവും തീര്‍ക്കുന്നില്ലന്നും നിരന്തരമായി കൃഷിയിടത്തില്‍ ഇറങ്ങുന്നത് പതിവാണന്നുമാണ് കര്‍ഷകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കല്‍മതില്‍ നിര്‍മിച്ച് അതിന്‍ മുകളില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചാല്‍ മാത്രമേ പരിഹാരം കാണാന്‍കഴിയുകയുള്ളു എന്നാണ് കര്‍ഷകര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലയും വെള്ളയും ജേഴ്സിയുടെ കറുത്ത നിഴലുകൾ; അർജന്റീനൻ ഫുട്ബോൾ മറച്ചുവെക്കുന്ന വംശവെറിയുടെ ചരിത്രം; In-Depth Story

Football
  •  a month ago
No Image

കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ബിഹാറിൽ ജനവാസ മേഖലയിൽ 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി

National
  •  a month ago
No Image

അസ്സമില്‍ ലാന്‍ഡിങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് തീപിടിച്ചു

National
  •  a month ago
No Image

'നിപ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച, സര്‍ക്കാര്‍-ആരോഗ്യവകുപ്പ് ഏകോപനമില്ല': വിമര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  a month ago
No Image

'തൊപ്പി ഗ്യാങ്ങി'നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

Kerala
  •  a month ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: കവർച്ചാ സംഘങ്ങളെയും മുതലാളിയെയും ഒരേപോലെ പറ്റിച്ചു; കാരിയർ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ

Kerala
  •  a month ago
No Image

നിസ്സാരമെന്ന് കരുതുന്ന ഈ ഭക്ഷണശീലങ്ങള്‍ കരളിന് വില്ലനാകാം; ഫാറ്റി ലിവര്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala
  •  a month ago
No Image

വെറുമൊരു അക്കൗണ്ടന്റിൽ നിന്ന് കോടികൾ മൂല്യമുള്ള കമ്പനി ഉടമയിലേക്ക്; പ്രവാസി കോശി ജോസഫിന്റെ 32 വർഷത്തെ യുഎഇ ജീവിതം പഠിപ്പിച്ച വിജയപാഠങ്ങൾ

uae
  •  a month ago
No Image

അൽ താവൂൻ ടണൽ നിർമ്മാണം; ഷാർജ-ദുബൈ റൂട്ടിൽ കടുത്ത ഗതാഗതക്കുരുക്ക്; ബദൽ വഴികളും സമയക്രമീകരണവുമായി യാത്രക്കാർ

uae
  •  a month ago
No Image

കനക സിംഹാസനം വീണ്ടെടുക്കാൻ കാനറികൾ; 'മനോഹര നിമിഷത്തിന്' തയ്യാറെന്ന് ആൻസലോട്ടി!

Football
  •  a month ago