HOME
DETAILS

2019-20 വര്‍ഷത്തില്‍ ബി.ജെ.പിയുടെ വരുമാനം 50 ശതമാനത്തിലേറെ കൂടി, നിങ്ങളുടേതോ? ചോദ്യവുമായി രാഹുല്‍

  
backup
August 29, 2021 | 4:36 AM

9865551-2


ചോദ്യവുമായി രാഹുല്‍
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വരുമാനം 2019-20 വര്‍ഷത്തില്‍ 50 ശതമാനം വര്‍ധിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ജനങ്ങളുടെ വരുമാനം എത്ര ശതമാനം കൂടിയെന്നും രാഹുല്‍ ചോദിച്ചു. ഇലക്ടറല്‍ ബോണ്ട് വഴി ബി.ജെ.പി വന്‍ തുകയാണ് പിരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 1,213.20 കോടി രൂപയുടെ വരുമാന വര്‍ധനവാണ് ഈ കാലയളവില്‍ ബി.ജെ.പിക്കുണ്ടായത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2,410.08 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നത് 2019-20 ല്‍ 3,623.28 കോടിയായി ഉയര്‍ന്നു. അതേസമയം കോണ്‍ഗ്രസിന്റെ വരുമാനം 25.69 ശതമാനം കുറഞ്ഞു. ഈ കാലയളവില്‍ 235.82 കോടിയാണ് കോണ്‍ഗ്രസിന് കുറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന ഹജ്ജ് ക്യാംപ് നാളെ മുതൽ; ആദ്യ വിമാനം 30ന്

Kerala
  •  14 hours ago
No Image

നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകളുടെ ഹർത്താൽ തുടങ്ങി

Kerala
  •  14 hours ago
No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  21 hours ago
No Image

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു

Kerala
  •  a day ago
No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  a day ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  a day ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  a day ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  a day ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  a day ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  a day ago