
സൈബര്‍ ആക്രമണം: ഷെമിക്കൊപ്പം നിലകൊണ്ട് മുന്‍ താരങ്ങള്‍; പ്രതികരിക്കാതെ സഹകളിക്കാരും ബി.സി.സി.ഐയും
ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരാജയത്തില്‍ മുഹമ്മദ് ഷെമിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ മൗനം പാലിച്ച് സഹകളിക്കാരും ബി.സി.സി.ഐയും. അതേസമയം സചിന് ടെന്‍ഡുല്‍ക്കര്‍ ഉള്‍പെടെയുള്ള മുന്‍ താരങ്ങള്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
''ഇന്ത്യയെ നമ്മള് പിന്തുണക്കുമ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും പിന്തുണക്കണം. മുഹമ്മദ് ഷമി വളരെ സമര്‍പ്പണമുള്ള, ലോകോത്തര നിലവാരമുള ബൗളറാണ്. മറ്റുള്ള കായികതാരങ്ങളെപ്പോലെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. ഞാന്‍ അദ്ദേഹത്തിനും ടീമിനൊപ്പവുമാണ്''സചിന് ട്വീറ്റ് ചെയ്തു.
When we support #TeamIndia, we support every person who represents Team India. @MdShami11 is a committed, world-class bowler. He had an off day like any other sportsperson can have.
— Sachin Tendulkar (@sachin_rt) October 25, 2021
I stand behind Shami & Team India.
മുന്‍ ഇന്ത്യന്‍ ആള്‍റൗണ്ടര്‍ ഇര്ഫാന് പത്താനും കൃത്യമായ വിമര്‍ശനമാണ് ഉന്നയിച്ചത്. താനും ഇന്ത്യപാകിസ്താന് മത്സരത്തിന്റെ ഭാഗമായിരുന്നുവെന്നും അന്ന് തോല്‍വി നേരിട്ടിട്ടും ആരും തന്നോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് പത്താന് ചൂണ്ടിക്കാട്ടി. ഞാന്‍ സംസാരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ഈ വിഡ്ഢിത്തം നിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ ഇന്ത്യ പാക് പോരാട്ടത്തില്‍ കളിച്ചിട്ടുണ്ട്. തോറ്റ മത്സരങ്ങളുടെ ഭാഗവുമായിരുന്നു, പക്ഷേ അന്ന് എന്നോട് പാകിസ്ഥാനിലേക്ക് പോകാന്‍ ഒരിക്കലും ആരും പറഞ്ഞിട്ടില്ല. ഞാന്‍ സംസാരിക്കുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ഈ വിഡ്ഢിത്തം നിര്‍ത്തേണ്ടതുണ്ട്,' പത്താന് ട്വീറ്റ് ചെയ്തു.
Even I was part of #IndvsPak battles on the field where we have lost but never been told to go to Pakistan! I’m talking about ?? of few years back. THIS CRAP NEEDS TO STOP. #Shami
— Irfan Pathan (@IrfanPathan) October 25, 2021
ക്രിക്കറ്റ് താരങ്ങളെ വിമര്‍ശിക്കാമെന്നും എന്നാല്‍, തോല്‍വിയെ തുടര്‍ന്ന് ഒരാളെ അപമാനിക്കുന്നത് തീര്‍ത്തും തെറ്റാണെന്നുമാണ് സഹോദരനും മുന്‍ ഇന്ത്യന്‍ താരവുമായ യൂസുഫ് പത്താന് ട്വിറ്ററില്‍ കുറിച്ചത്.
Criticising is fine but khiladiyon ko abuse nahi karna chahiye. Ye game hai, better team on that day won. Inhi cricketers ne India ko bohot matches jitaye hain pichle kuch saalon mein. Aur haar kar jeetne wale ko hi baazigar kehte hai na! #indiaVsPakistan #INDvPAK #T20WorldCup21 pic.twitter.com/cLqNmbRQ9T
— Yusuf Pathan (@iamyusufpathan) October 25, 2021
വീരേന്ദര്‍ സെവാഗ്, ഹര്ഭജന് സിങ്, മുഹമ്മദ് അസ്ഹറുദ്ദീന്, കീര്‍ത്തി ആസാദ് അടക്കമുള്ള മുന്‍താരങ്ങളും ഷെമിക്ക് പിന്തുണയുമായി രംഗത്തെത്തി.
The online attack on Mohammad Shami is shocking and we stand by him. He is a champion and Anyone who wears the India cap has India in their hearts far more than any online mob. With you Shami. Agle match mein dikado jalwa.
— Virender Sehwag (@virendersehwag) October 25, 2021
എന്നാല്‍ അക്രമത്തിനിരയായത് നിലവില്‍ ലോകകപ്പ് കളിക്കുന്ന താരമായിട്ടു പോലും ബി.സി.സി.ഐ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള സഹതാരങ്ങളും പ്രതികരിച്ചില്ല. '' എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട് ഭയ്യാ.. എന്ന് ഷമിയെ ടാഗ് ചെയ്ത് കുറിച്ച യുസ്വേന്ദ്ര ചഹല്‍ മാത്രമാണ് സഹതാരങ്ങളില്‍ നിന്നും ഷമിക്ക് പിന്തുണയര്‍പ്പിച്ച് രംഗത്ത് വന്നത്.
We are so proud of you @MdShami11 bhaiya ??
— Yuzvendra Chahal (@yuzi_chahal) October 25, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് നേതാവ് ബസവരാജു ഉൾപ്പെടെ 27 പേർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
National
• a day ago
ഓപറേഷന് സിന്ദൂറിനെ വിമര്‍ശിച്ചെന്ന കേസ്: പ്രൊഫ.അലിഖാന് ഇടക്കാല ജാമ്യം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശം
National
• a day ago
മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; നിയമനടപടിക്കൊരുങ്ങി ബിഎംആര്‍സിഎല്‍
National
• a day ago
തളിപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍; കനത്ത മഴയില്‍ മണ്ണും ചളിയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങി
Kerala
• a day ago-warns-against-those-who-fail-to-declare-assets.jpg?w=200&q=75)
സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ ജോലി പോകും, പുറമെ കനത്ത പിഴയും; മുന്നറിയിപ്പുമായി കുവൈത്തിലെ നസഹ
Kuwait
• 2 days ago.png?w=200&q=75)
ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: ചെന്നൈയിൽ സീസണൽ പനി കോവിഡായി മാറുന്നു; ജാഗ്രതയിൽ നഗരങ്ങൾ
National
• 2 days ago
ഒമാനില്‍ നാലുമാസത്തിനിടെ 1,204 തീപിടുത്ത അപകടങ്ങള്‍; സിഡിഎഎയുടെ ജാഗ്രതാ നിര്‍ദേശം വായിക്കാതെ പോകരുത്
oman
• 2 days ago
പാകിസ്താനില്‍ സ്കൂള്‍ ബസില്‍ ബോംബാക്രമണം; നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം
International
• 2 days ago
ഒരു രാഷ്ട്രം, ഒറ്റ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 5,300 കോടി ചെലവ്, പിന്നീട് ചെലവ് കുറയ്ക്കും; തിരഞ്ഞെടുപ്പ് കമ്മീഷൻ
National
• 2 days ago
'പപ്പാ..നിങ്ങളുടെ ഓര്‍മകളാണ് ഓരോ ചുവടിലും എന്നെ നയിക്കുന്നത്, നിങ്ങള്‍ ബാക്കിവെച്ച സ്വപ്നങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും' രാജീവിന്റെ രക്തസാക്ഷിദനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍
National
• 2 days ago
തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്
Kerala
• 2 days ago.png?w=200&q=75)
ചികിത്സയ്ക്കിടെ മരണം: ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് സാമൂഹ്യ അനീതി, ഗുരുതരമായ തെളിവുകൾ വേണം; കേരള ഹൈക്കോടതി
Kerala
• 2 days ago
കുടുംബത്തോടൊപ്പം മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കൊമ്പ് ഒടിഞ്ഞു വീണ് 13കാരന് മരിച്ചു
Kerala
• 2 days ago
മദ്യലഹരിയില്‍ അമ്മയെ മകന് ചവിട്ടിക്കൊന്നു; എല്ലുകള്‍ പൊട്ടിയ നിലയില്‍
Kerala
• 2 days ago
UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ
latest
• 2 days ago
ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്;
Kerala
• 2 days ago
ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന്
Kerala
• 2 days ago
പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്
International
• 2 days ago.png?w=200&q=75)
കോഴിക്കോട് തീപിടിത്തം: കോർപ്പറേഷന് വീഴ്ച സംഭവിച്ചതായി മേയർ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം
Kerala
• 2 days ago
കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്: ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ
Kerala
• 2 days ago
കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍
Kerala
• 2 days ago