HOME
DETAILS

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

  
November 09, 2024 | 10:44 AM

The assailants gathered in front of the bar and hit the young mans head


പത്തനംതിട്ട: കോന്നിയില്‍ യുവാവിന് ക്രൂരമര്‍ദനം. കോന്നി കുളത്തുമണ്‍ സ്വദേശിയായ സനോജിനാണ് മര്‍ദനമേറ്റത്. സിമന്റ് കട്ടകൊണ്ട് തലയ്ക്കടിക്കുകയും നിലത്തിട്ടു ചവിട്ടുകയുമായിരുന്നു. മര്‍ദനത്തില്‍ പൊലിസ് ആറുപേര്‍ക്കെതിരേ കേസെടുത്തു. കോന്നിയിലെ സൂര്യബാറിനു മുന്നിലായിരുന്നു സംഘര്‍ഷം നടന്നത്.

മദ്യപിച്ചെത്തിയവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ശത്തില്‍ എത്തിയത്. രണ്ടു സംഘങ്ങളായിരുന്നു ഇവര്‍. ആക്രമണത്തില്‍ സനോജിന് സാരമായി പരുക്കേറ്റു. സനോജ് ചികിത്സയിലാണ്. കൊലപാതകശ്രമത്തിനു പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  13 minutes ago
No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  33 minutes ago
No Image

ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ പരുക്കേറ്റ ഖാംനഇയുടെ ഭാര്യ മൻസൂറ ഖജസത ബാഖർസാദ മരിച്ചു

International
  •  37 minutes ago
No Image

മാനവീയം വീഥിയിലെ കമിതാക്കളുടെ തമ്മിൽതല്ല്; സ്വമേധയാ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള പ്രത്യേക സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  an hour ago
No Image

ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് തലവൻ ഹുസൈൻ മക്ലെദിനെ വധിച്ചതായി ഇസ്റാഈൽ

International
  •  an hour ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  2 hours ago
No Image

യുദ്ധഭീതിയിൽ നാട്; കൈകോർത്ത് യുഎഇ, പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും; കാണാതെ പോകരുത് ഈ നന്മ!

uae
  •  2 hours ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

oman
  •  2 hours ago
No Image

ഇറാൻ ആക്രമണം: മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം നാലായി; തിരിച്ചടി തുടരുമെന്ന് യുഎസ്

International
  •  2 hours ago