യുഎഇയില്‍ സ്വര്‍ണവില കുതിക്കുന്നു, ദുബൈയില്‍ രേഖപ്പെടുത്തിയത് സര്‍വകാല റെക്കോഡ്; കേരളത്തിലെ വിലയുമായി നേരിയ വ്യത്യാസം | UAE Latest Gold Rate
അബൂദബി: നേരിയ ഇടവേളയ്ക്കും ചാഞ്ചാട്ടത്തിനും ശേഷം യുഎഇയില്‍ സ്വര്‍ണവില കുതിക്കുകയാണ്. യുഎസ് താരിഫ് നയവും ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും ആളുകളെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നതിനാലും സ്വര്‍ണ്ണ വില വീണ്ടും പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിന്ന് കരകയറാന്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതാണ് പൊടുന്നനെയുള്ള മാറ്റത്തിന് കാരണം. ഇത് യുഎഇയില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെ ആഗോളതലത്തിലെ പ്രതിഭാസമാണ്. വെള്ളിയാഴ്ച ഒരു ഔണ്‍സ് (28.3 ഗ്രം) സ്വര്‍ണത്തിന് 3,000 ഡോളറായി (2,60,823 രൂപ) റെക്കോര്‍ഡ് ഉയരം സൃഷ്ടിച്ചിട്ടുണ്ട്.
വാരാന്ത്യത്തില്‍ സ്വര്‍ണ്ണം ഔണ്‍സിന് 2,986.65 ഡോളറില്‍ ആണ് ക്ലോസ് ചെയ്തത്. 0.23 ശതമാനം വര്‍ധനവാണുണ്ടായത്.. ദുബായില്‍ വെള്ളിയാഴ്ചയാണ് സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയത്. ഇന്ത്യന്‍ വിപണിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ യുഎഇയിലെ വിലയുമായി നേരിയ വ്യത്യാസം മാത്രമാണുള്ളത്.
ദുബൈയിലെ വെള്ളിയാഴ്ചത്തെ സ്വര്‍ണവില
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 360.75 ദിര്‍ഹം. (8,539 ഇന്ത്യന്‍ രൂപ)
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 335.75 ദിര്‍ഹം. (7,947.39 ഇന്ത്യന്‍ രൂപ)
21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 322.0 ദിര്‍ഹം. (7,621.9 ഇന്ത്യന്‍ രൂപ)
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 276.0 ദിര്‍ഹം. (6,533 ഇന്ത്യന്‍ രൂപ)
ഈ ആഴ്ചയില്‍ സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 359.5 ദിര്‍ഹം ആയിരുന്നു.
22 കാരറ്റിന് 334.5 ഉം 21 കാരറ്റിന് 320.75 ഉം 18 കാരറ്റിന് 275.0 ഉം ആയിരുന്നു വില.
ദുബൈയിലെ ഇന്നത്തെ സ്വര്‍ണവില
- 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 359.50 ദിര്‍ഹം (8,509.57 ഇന്ത്യന്‍ രൂപ)
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 334.50 ദിര്‍ഹം. (7,917.80 ഇന്ത്യന്‍ രൂപ)
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 273.70 ദിര്‍ഹം. (6,478.63 ഇന്ത്യന്‍ രൂപ)
കേരളത്തിലെ സ്വര്‍ണവില
- 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,966 രൂപ
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,219 രൂപ
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,725 രൂപ
യുഎസ് സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ സ്വര്‍ണ്ണത്തോടുള്ള ആകര്‍ഷണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ടിക്ക്മില്ലിലെ മാനേജിംഗ് പ്രിന്‍സിപ്പല്‍ ജോസഫ് ഡാഹ്രിഹ് പറഞ്ഞു. ഈ ആഴ്ച താരിഫുകളില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള മദ്യ ഇറക്കുമതിക്ക് 200 ശതമാനം താരിഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിപണിയില്‍ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. അപകടസാധ്യത ഒഴിവാക്കുന്നതിനും സ്വര്‍ണ്ണം പോലുള്ള സുരക്ഷിതമായ ആസ്തികള്‍ക്കുള്ള ആവശ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമായി എന്നതാണ് വസ്തുത. ഷാംപെയ്ന്‍, വൈന്‍ പോലുള്ള യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് 200 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇതേ നിരീക്ഷണം പെപ്പര്‍സ്റ്റോണിലെ ഗവേഷണ വിദഗ്ധന്‍ അഹമ്മദ് അസീരിയും പങ്കുവച്ചു. ട്രംപിന്റെ പുതിയ നയങ്ങള്‍ യുഎസിനെയും ആഗോള സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുകയാണ്. ഇത് നിക്ഷേപകരെ വിശ്വസനീയമായ ഒരു സംരക്ഷണ ഉപകരണമായി സ്വര്‍ണ്ണത്തെ കൂടുതലായി ആശ്രയിക്കുന്ന അവസ്ഥയിലെത്തിച്ചു. ഡോളര്‍ വ്യാപാരം 104 ലെവലിനും താഴെയാകുമ്പോള്‍ സ്വര്‍ണ്ണം കൂടുതല്‍ ശക്തി കൂട്ടുന്നു. ഇത് അന്താരാഷ്ട്ര നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നുവെന്നും അസീരി പറഞ്ഞു.
After a brief volatility, gold prices are on the rise in UAE. Traders say that gold prices are likely to hit new record highs again as US tariff policy and geopolitical developments around the world have made people turn to gold as a safe haven. The sudden change is due to investors turning to safe havens to escape the economic uncertainty caused by US President Donald Trump's tariff war. This is a global phenomenon, not just in the UAE but also in India. On Friday, gold hit a record high of $3,000 (Rs 2,60,823) per ounce (28.3 grams).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ഗോവിന്ദൻ
Kerala
• 7 days agoവയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു
Kerala
• 7 days agoകൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ്
Kerala
• 7 days agoഅരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്
Kerala
• 7 days agoപൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു
Kerala
• 7 days agoകോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു
Kerala
• 7 days agoഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി
International
• 7 days agoട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്
International
• 7 days agoബിജെപിയുടെ കിറ്റ് വിതരണം; പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു
Kerala
• 7 days agoപെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു
Kerala
• 7 days agoഇറാനിലെ അഹ്വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം
International
• 7 days agoരക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്
International
• 7 days ago'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം
International
• 7 days agoഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ്
International
• 7 days ago'ദയവായി വന്ന് കളിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ച് ബംഗ്ലാദേശ്'; ലോകകപ്പ് ബഹിഷ്കരണത്തിന് പിന്നാലെ ബിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
Cricket
• 7 days agoഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 7 days agoവാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ
Kerala
• 7 days agoയു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്
Kerala
• 7 days agoമൈതാനത്ത് വിതുമ്പി ഇതിഹാസം; ലെവൻഡോവ്സ്കിയുടെ വിശ്വവേദിയിലെ പോരാട്ടം കണ്ണീരോടെ അവസാനിക്കുന്നു; In-Depth Story
ലോകകപ്പിന് അയാളെ നഷ്ടമായിരിക്കാം, പക്ഷേ ഫുട്ബോളിന് അയാളെ ഒരിക്കലും മറക്കാനാവില്ല....