HOME
DETAILS

കിഴക്കൻ ലഡാക്ക് സുരക്ഷക്ക് പുതിയ ഡിവിഷൻ; ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിക്കും

  
March 27, 2025 | 4:05 PM

New Division for Eastern Ladakh Security India to Deploy More Troops

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് മേഖലയിൽ ഇന്ത്യൻ സൈന്യം സ്ഥിരമായി ഒരു പുതിയ ഡിവിഷൻ രൂപീകരിക്കാൻ നീക്കം തുടങ്ങി. നിലവിൽ ഈ മേഖലയുടെ സുരക്ഷാ ചുമതലയുള്ള മൂന്ന് ഡിവിഷനുകൾക്കു പുറമേ, പുതിയ 72-ാം ഡിവിഷൻ രൂപീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

പുതിയ ഡിവിഷൻ ഓർബാറ്റ് (Order of Battle) പ്രക്രിയയിലൂടെ സൈനികരുടെ പുനഃസംഘടനയ്ക്കൊടുവിലാണ് രൂപീകരിക്കുന്നത്. ഒരു ഡിവിഷനിൽ സാധാരണയായി 10,000-15,000 യുദ്ധ സൈനികരും 8,000ത്തോളം മറ്റ് അംഗങ്ങളും ഉൾപ്പെടും. മേജർ ജനറലിന്റെ നേതൃത്വത്തിലുള്ള 3-4 ബ്രിഗേഡുകൾ അടങ്ങിയതാണ് ഇത്. നിലവിൽ, ഒരു ബ്രിഗേഡിന്റെ ആസ്ഥാനം കിഴക്കൻ ലഡാക്കിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

സൈനിക വിന്യാസം:

-പുതിയ ഡിവിഷൻ ലേ ആസ്ഥാനമായ 14-ആം ഫയർ & ഫ്യൂറി കോർപ്പ്സിന്റെ കീഴിലായിരിക്കും.

-നിലവിൽ യൂണിഫോം ഫോഴ്സ് പരിപാലിക്കുന്ന പ്രദേശം 72-ാം ഡിവിഷൻ ഏറ്റെടുക്കും.

-യൂണിഫോം ഫോഴ്സ് ജമ്മുവിലെ റിയാസിയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ട്.

-832 കിലോമീറ്റർ നീളമുള്ള നിയന്ത്രണരേഖയിൽ നിലനിലക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ പുതിയ വിന്യാസം നിർണായകമാകും.

2020 മെയ് മാസത്തിൽ പാങ്ങോങ് തടാകത്തിന് സമീപം ചൈനീസ്-ഇന്ത്യൻ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന്, ഗാൽവാൻ താഴ്വരയിലെയും ഡെപ്‌സാങ്, ഡെംചോക്ക് മേഖലകളിലെയും സംഘർഷങ്ങൾ ഇന്ത്യൻ-ചൈനീസ് ബന്ധത്തെ കൂടുതൽ വഷളാക്കി. 2023-ൽ നടന്ന കരാറിനെ തുടർന്ന് പിന്മാറ്റം നടപ്പിലാക്കിയെങ്കിലും സൈനിക സാന്നിദ്ധ്യം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കിഴക്കൻ ലഡാക്കിൽ ഒരു സ്ഥിരം ഡിവിഷൻ സ്ഥാപിക്കാൻ സൈന്യം തീരുമാനം എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

The Indian Army is set to establish a permanent new division in eastern Ladakh to strengthen security along the Line of Actual Control (LAC). The new 72nd Division will be deployed in addition to the existing three divisions securing the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഡലിങ്ങിന്റെ മറവില്‍ വിദേശത്ത് സെക്‌സ് റാക്കറ്റിങ്; അന്വേഷണം കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും 

Kerala
  •  3 days ago
No Image

ഇടിവെട്ടി മഴ പെയ്യും ! ഒന്‍പത് ജില്ലകള്‍ക്ക് ഇന്നും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  3 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  3 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  3 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  3 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago