HOME
DETAILS

വര്‍ഗീയധ്രുവീകരണത്തിനുള്ള നീക്കം ചെറുക്കും: എസ്.കെ.എസ്.എസ്.എഫ്

  
backup
September 18, 2017 | 11:34 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a7%e0%b5%8d%e0%b4%b0%e0%b5%81%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81

ആലുവ: മുസ്‌ലിം പ്രശ്‌നങ്ങളില്‍ മുതലെടുപ്പ് നടത്തി വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആലുവയില്‍ സംഘടിപ്പിച്ച സൗത്ത് കേരള ഡെലിഗേറ്റ്‌സ് മീറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
രാജ്യത്ത് വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണ്. മുസ്‌ലിംകളെ പോലെ, വര്‍ഗീയതക്കെതിരായ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരായി ഫാസിസ്റ്റു വിരുദ്ധ നീക്കങ്ങള്‍ ഫലപ്രദമാക്കുകയും ഏകീകരിക്കുകയുമാണ് ഇന്നത്തെ സാമൂഹിക ഉത്തരവാദിത്വം. എല്ലാസമുദായങ്ങള്‍ക്കിടയിലും മഹാഭൂരിപക്ഷവുംവര്‍ഗീയതക്കും അസഹിഷ്ണുതക്കുമെതിരേ ചിന്തിക്കുന്നവരാണ്. അത്തരക്കാരെ തെറ്റിദ്ധരിപ്പിക്കാനും അവരില്‍ നിന്ന് മുസ്‌ലിംകളെ അകറ്റുകയുമായിരിക്കും വൈകാരികമായ ഇടപെടലുകളുടെ ഫലം.
ഹാദിയകേസ് കൈകാര്യം ചെയ്യുന്നവര്‍ എന്ന വ്യാജേന അവരെ കൂടുതല്‍ നിയമക്കുരുക്കിലേക്ക് എത്തിച്ചത് ഇത്തരം ഇടപെടലുകളാണ്. ഹാദിയയുടെ വീട്ടുതടങ്കല്‍ തീര്‍ത്തും മനുഷ്യാവകാശലംഘനമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണം. എന്നാല്‍ സംഘ്പരിവാര്‍-പോപുലര്‍ഫ്രണ്ട് മുതലെടുപ്പുകാരില്‍ നിന്നുകൂടി മോചിതമാകുമ്പോഴാണ് ഹാദിയ കേസില്‍ ശാശ്വത പരിഹാരമാവുകയുള്ളൂ. പ്രമേയം അഭിപ്രായപ്പെട്ടു. ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഹൈദ്രോസ് അധ്യക്ഷനായി. സയ്യിദ് ശഫീഖ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റഷീദ്‌ഫൈസി വെള്ളായിക്കോട്, ഡോ സുബൈര്‍ ഹുദവി ചേകന്നൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. നവാസ് പാനൂര്‍, നൗഫല്‍ കുട്ടമശ്ശേരി, ബഷീര്‍ഫൈസി ആലുവ പ്രസംഗിച്ചു. ലീഡേഴ്‌സ് കാരവന്‍ പരിപാടിയില്‍ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ പങ്കെടുത്തു. കണ്‍വീനര്‍ കെ.എന്‍.എസ് മൗലവി സ്വാഗതവും പി.എം. ഫൈസല്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിത് ഷാ 'കഴിവുകെട്ട' ആഭ്യന്തരമന്ത്രി; രാജിവെച്ച് പുറത്തുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖർഗെ

National
  •  3 days ago
No Image

യുഎഇയിൽ ഇന്ന് മുതൽ നവംബർ 13 വരെ സൈനിക സുരക്ഷാ പരിശീലനം; ഫോട്ടോ എടുക്കുന്നതിന് കർശന വിലക്ക്

uae
  •  3 days ago
No Image

കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലിസ്

crime
  •  3 days ago
No Image

എറണാകുളത്ത് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം; ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്ന് പണം കവർന്നു

Kerala
  •  3 days ago
No Image

വിവരാവകാശ അപേക്ഷകളിൽ ഫീസ് അടക്കാന്‍ അറിയിപ്പില്ലെങ്കിൽ രേഖകൾ സൗജന്യം; കാലതാമസത്തിന് ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് കമീഷണർ ടി.കെ. രാമകൃഷ്ണൻ

Kerala
  •  3 days ago
No Image

ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പേ ഈ കേന്ദ്രങ്ങളിൽ നിന്ന് ചെക്ക്-ഇൻ ചെയ്യാം

uae
  •  3 days ago
No Image

എൻ.സി.സി കേഡറ്റുകളായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം: എയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ്

Kerala
  •  3 days ago
No Image

9-ാം ക്ലാസ് വരെ മാത്രം പഠിച്ച യുവതിയുടെ സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പ്; 68 ലക്ഷം തട്ടിയ കേസിൽ ഒടുവിൽ വ്യാജ ഡോക്ടർ പിടിയിൽ

crime
  •  3 days ago
No Image

ദുബൈയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

uae
  •  3 days ago
No Image

യുഎഇ തൊഴിൽ നിയമം; പുതുവർഷാരംഭത്തിൽ ജീവനക്കാർക്ക് വാർഷികാവധി ലഭിക്കുമോ?

uae
  •  3 days ago

No Image

കള്ളിയെന്ന് വിളിച്ച് കളിയാക്കി; നാലും രണ്ടും വയസ്സുള്ള കസിന്‍സിനെ കിണറ്റിലെറിഞ്ഞ് 13കാരി; കുട്ടികള്‍ മുങ്ങി മരിച്ചു, 13കാരി അറസ്റ്റില്‍

National
  •  3 days ago
No Image

അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം; നിയന്ത്രണം നവംബർ 13 മുതൽ 15 വരെ

qatar
  •  3 days ago
No Image

'സ്വന്തം പൗരന്‍മാര്‍ മരിച്ചു വീഴുമ്പോള്‍ രാജ്യത്തെ പ്രധാന സേവകന്‍ വിദേശത്ത് കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ്' പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനം

National
  •  3 days ago
No Image

35 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതുമാനദണ്ഡങ്ങള്‍ പുറത്തിറക്കി

Kerala
  •  3 days ago