
അഫ്ഗാൻ: കൂനിൻമേൽ കുരു പോലെ ഭൂചലനം
കാബൂൾ
യു.എസ് അധിനിവേശ സൈന്യം പിൻമാറിയതിനെത്തുടർന്നുള്ള പ്രത്യേക സാഹചര്യം മുതലെടുത്ത് താലിബാൻ അധികാരത്തിലേറിയതോടെ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്നതിനിടെയാണ് കൂനിൻമേൽ കുരു പോലെ തെക്കുകിഴക്കൻ അഫ്ഗാനിസ്താനെ ഭൂചലനം തകർത്തത്. ഉപരോധംമൂലം സാമ്പത്തികം ഉൾപ്പെടെയുള്ള കടുത്ത പ്രതിസന്ധിയാണ് അഫ്ഗാൻ അഭിമുഖീകരിക്കുന്നത്. അധിനിവേശം തകർത്ത അഫ്ഗാന് താലിബാന്റെ വരവോടെ വിദേശസഹായങ്ങളും നിലച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഭൂചലനം തകർത്ത പ്രദേശങ്ങളിൽ പുനഃനിർമാണം വലിയ വെല്ലുവിളിയാവും.
താരതമ്യേന കനത്ത തീവ്രതയുള്ള ചലനമല്ല രേഖപ്പെടുത്തിയത് എങ്കിലും പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അശാസ്ത്രീയമായ കെട്ടിടനിർമാണങ്ങളുമാണ് കനത്ത ദുരന്തത്തിൽ കലാശിച്ചതും മരണസംഖ്യ ആയിരത്തിനടുത്തെത്തിച്ചതും. മണ്ണിടിച്ചിൽ പതിവുള്ള മേഖലയുമാണിത്.
ഹിന്ദുകുഷ് പർവതനിരകളോട് ചേർന്നുള്ള ദക്ഷിണേഷ്യയിലെ പ്രദേശങ്ങൾ ഭൂകമ്പസാധ്യതയുള്ളതും അതീവ ദുർബലപ്രദേശങ്ങളുമാണ്. 2015ൽ ഇവിടെയുണ്ടായ ഭൂചലനത്തിൽ 200 ഓളം പേർ മരിച്ചിരുന്നു. വടക്കുകിഴക്കൻ അഫ്ഗാനിൽ 1998ലുണ്ടായ ഭൂചലനത്തിൽ 4,500 ഓളം പേരും മരിച്ചു. രാജ്യത്ത് ഭൂചലനങ്ങൾ പതിവാണ്. പ്രതിവർഷം 560 മരണങ്ങൾ ഭൂചലനംമൂലം ഉണ്ടാവുന്നതായാണ് ഔദ്യോഗിക ണക്ക്.
ഇന്നലെ രാവിലെ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദിന്റെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ചചെയ്തു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമിതിയെയും യോഗം ചുമതലപ്പെടുത്തി. അഫ്ഗാനിലെ സ്ഥിതിഗതികൾ അതീവ ദാരുണമാണെന്ന് കുട്ടികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി യൂനിസെഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജയ്‌സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
National
• 7 days ago
വാട്ട്‌സ്ആപ്പിൽ പുതിയ ഡോക്യുമെന്റ് സ്കാനിംഗ് ഫീച്ചർ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി എളുപ്പം
Tech
• 7 days ago
കൊതുകാണെന്ന് കരുതി തല്ലിക്കൊല്ലാൻ പോകല്ലേ..ചിലപ്പോൾ ചൈനയുടെ കൊതുകിന്റെ വലിപ്പമുള്ള സ്പൈ ഡ്രോൺ ആയിരിക്കാം
Tech
• 7 days ago
കോഴിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടം: കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല, രണ്ടുപേർ ആശുപത്രിയിൽ
Kerala
• 7 days ago
സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്‌ക്കാരം
International
• 7 days ago
കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 7 days ago
ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
Kerala
• 7 days ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക
Kerala
• 7 days ago
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍
Kerala
• 7 days ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ
Saudi-arabia
• 7 days ago
വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്ക്കുന്നവര് നിരവധി പേരെന്നും ഡോക്ടര്‍
Kerala
• 7 days ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• 7 days ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• 7 days ago
മേഘവിസ്ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി
National
• 7 days ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്
Kerala
• 7 days ago
കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു
Kuwait
• 7 days ago
വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
National
• 7 days ago
ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി
qatar
• 7 days ago
രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്
National
• 7 days ago
300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
uae
• 7 days ago
പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
International
• 7 days ago