HOME
DETAILS

നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

  
backup
July 22, 2022 | 5:46 PM

neerav-modi-ed-crore55451

ന്യൂഡല്‍ഹി: നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വജ്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

കണ്ടുകെട്ടിയുള്ള സ്വത്തുക്കളെല്ലാം ഹോങ്കോങ്ങിലാണെന്നും ഇ.ഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണവജ്രാഭരണങ്ങളില്‍ ചിലത് ഹോങ്‌കോങ്ങിലെ സ്വകാര്യ ലോക്കറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. നിക്ഷേപങ്ങളും ഇവിടെയുള്ള ബാങ്കുകളിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭർതൃവീട്ടിൽ നിന്ന് 35 പവൻ സ്വർണവും പണവും കവർന്നു മുങ്ങിയ യുവതി ഒടുവിൽ പിടിയിൽ

crime
  •  a day ago
No Image

കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കാച്ചാണിയിൽ

Kerala
  •  a day ago
No Image

സൈക്കിളിലെത്തി ആഡംബര കാറുടമകളെ പിഴിഞ്ഞ ഭിക്ഷാടകൻ 20,000 ദിർഹവുമായി പിടിയിൽ; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ട്രെയിൻ തട്ടി യുവ ഡോക്ടർക്ക് ദാരുണാന്ത്യം: മരിച്ചത് മലപ്പുറം സ്വദേശി മുഹമ്മദ് റയാൻ

Kerala
  •  a day ago
No Image

കോഴിക്കോട് നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന: നാല് എണ്ണക്കടി നിർമ്മാണ കേന്ദ്രങ്ങൾ പൂട്ടിച്ചു; മൂന്നെണ്ണത്തിന് നോട്ടീസ്

Kerala
  •  a day ago
No Image

പ്രകോപനപരമായ മുദ്രാവാക്യം വിളി: ചിന്ത ജെറോമിനെതിരെ കേസ്; സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ

Kerala
  •  a day ago
No Image

യുഎഇ-ഇന്ത്യ റൂട്ടിൽ ടിക്കറ്റുവില കുതിക്കുന്നത് മറ്റു റൂട്ടുകളേക്കാൾ വേ​ഗത്തിലെന്ന് റിപ്പോർട്ട്; കാരണമിത് 

uae
  •  a day ago
No Image

"ഐ ലവ് യു മമ്മി, അനിയനെ നന്നായി നോക്കണം": അമ്മയ്ക്ക് സന്ദേശമയച്ച് പ്രമുഖ യൂട്യൂബർ ജീവനൊടുക്കി

National
  •  a day ago
No Image

സിനിമാ സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കന്നഡ നടി ഐശ്വര്യ ഉൾപ്പെടെ 11 പേർ പിടിയിൽ

crime
  •  a day ago
No Image

ദുബൈയിൽ പാർക്കിംഗ് നിരക്ക് വർദ്ധിച്ചേക്കും; ആർടിഎയ്ക്ക് അപേക്ഷ സമർപ്പിച്ച് 'പാർക്കിൻ'

uae
  •  a day ago