HOME
DETAILS

ബി.ജെ.പി നേതാക്കളോടൊപ്പുള്ള ചിത്രങ്ങള്‍ കാട്ടി തൊഴില്‍ തട്ടിപ്പ്; പി.എസ്.പി നേതാവ് അറസ്റ്റില്‍

  
backup
July 31, 2021 | 7:41 AM

job-fraud-by-showing-pictures-with-bjp-leaders-psp-leader-arrested

ആലപ്പുഴ: ബി.ജെ.പി നേതാക്കളോടൊപ്പുള്ള ചിത്രങ്ങള്‍ കാട്ടി തൊഴില്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ.്പി) സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍. കുതിരപ്പന്തി സ്വദേശി കെ.കെ പൊന്നപ്പനാണ് കായംകുളത്ത് പിടിയിലായത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
ഇയാള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ട് എന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു; നീക്കം ചര്‍ച്ചക്ക് പിന്നാലെ, തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ സമരം തുടരും 

Kerala
  •  a day ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  a day ago
No Image

അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്

Weather
  •  a day ago
No Image

സ്ഥാനാര്‍ഥികളുടെ മരണം; മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് 

Kerala
  •  a day ago
No Image

തന്ത്രിയുടെ അറസ്റ്റ്; ബി.ജെ.പി നേതാക്കൾ രണ്ടു തട്ടിൽ; തന്ത്രി വ്യാജരേഖ ചമച്ച പ്രതിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

Kerala
  •  a day ago
No Image

ഗസ്സയിലേക്ക് 'സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്' തയാറാക്കാൻ റാസൽഖൈമ ഭരണാധികാരിയുടെ നിർദേശം

uae
  •  a day ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും

Kerala
  •  a day ago
No Image

സ്കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ തോക്കുപൊട്ടി; 56കാരന്‍ മരിച്ചു

Kerala
  •  a day ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും 

Kerala
  •  a day ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

Kerala
  •  a day ago