HOME
DETAILS

പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം: ചായ ഇല്ലെന്ന് പറഞ്ഞതിന് ചായക്കടക്കാരനെ ആക്രമിച്ചു; പ്രതി പിടിയിൽ

  
March 24, 2025 | 6:31 PM

Another Drug-Related Attack in Puthuppady Tea Shop Owner Assaulted

പുതുപ്പാടി: പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം. മദ്യ ലഹരിയിൽ ഈങ്ങാപ്പുഴ കക്കാട് അങ്ങാടിയിലെ ചായക്കടയിലെത്തിയ യുവാവ് ചായ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ചായ ഇല്ല എന്ന് പറഞ്ഞതിനെ തുടർന്ന് കടയുടമ പുന്നത്താനത്ത് ഡെൻസനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. 

ആക്രമണം നടത്തിയ പ്രതി കക്കാട് ചുണ്ടൻകുഴി ഫൈസലിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരുക്കേറ്റ ഡെൻസൻ താമരശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. 

അതേസമയം, ലഹരിയുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർദ്ധിച്ചുവരുകയാണ്. നേരത്തെ താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെ മകൻ ആഷിഖ്  വെട്ടി കൊലപ്പെടുത്തിയിരുന്നു. പണം ചോദിച്ചപ്പോൾ ഉമ്മ നൽകിയില്ല എന്നതാണ് സംഘർഷത്തിന് കാരണമെന്നു പൊലിസ് പറയുന്നു. "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷ" എന്നാണ് ആഷിഖ് കൊലപാതകത്തിനുള്ള കാരണമായി നാട്ടുകാരോട് പറഞ്ഞത്. ആഷിഖിന്റെ പിതാവ് അവന് ഒന്നര വയസുള്ളപ്പോൾ വിവാഹബന്ധം വേർപെടുത്തി. അതിനുശേഷം കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. എന്നാൽ ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെയും ആഷിഖ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്.

അതേസമയം, കുടുംബ വഴക്കിനെ തുടർന്നായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസിർ തന്റെ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. മയക്കുമരുന്ന് ലഹരിയിലായിരുന്നു പ്രതി ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്മാനും ഹസീനയും ഗുരുതരമായി പരുക്കേറ്റിരുന്നു. 

In a shocking incident, a tea shop owner in Puthuppady was assaulted by a drug addict after he refused to serve him tea. The accused has been taken into custody by the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  4 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  4 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  4 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  4 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  4 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  4 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  4 days ago