HOME
DETAILS

ഐ.എസ്.എല്‍: ചെന്നൈയിനെതിരെ ഡല്‍ഹിക്ക് വിജയം

  
backup
October 06, 2016 | 3:42 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88%e0%b4%af%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

 

ചെന്നൈ: ഐ.എസ്.എല്ലില്‍ ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ഡല്‍ഹി ഡൈനാമോസിന് തിളക്കമാര്‍ന്ന ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ നേടിയാണ് ഡല്‍ഹി ആദ്യവിജയം കൊയ്തത്.

ബ്രസീല്‍ താരം പെരേരയയുടെ ഇരട്ടഗോള്‍ മികവോടെയാണ് ഡല്‍ഹിയുടെ വിജയം. 26-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ പെരേര 34-ാം മിനിറ്റിലും പന്ത് വലയിലെത്തിച്ചു.

32-ാം മിനിറ്റില്‍ ഡുഡുവിന്റെ ഗോളിലൂടെയാണ് ചെന്നൈയില്‍ മറുപടി ഗോളടിച്ചത്. എന്നാല്‍ പിന്നീട് കളി ഡല്‍ഹിക്കൊപ്പമായിരുന്നു. 84-ാം മിനിറ്റില്‍ ബാഡ്ജിയിലൂടെ മൂന്നാം ഗോള്‍ നേടിയ ഡല്‍ഹി കളിയില്‍ പൂര്‍ണാധിപത്യം സ്വന്തമാക്കുകയായിരുന്നു.

ശനിയാഴ്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുന്നത് ഡല്‍ഹിയോടാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  a day ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  a day ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  a day ago
No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  a day ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  a day ago
No Image

സ്റ്റേഷനിൽ 'കിടന്നുറക്കം' വേണ്ട

Kerala
  •  a day ago
No Image

പാർലമെന്റ് കൂടി പാസാക്കിയാൽ ഇനി 'കേരളം'

Kerala
  •  a day ago
No Image

വഖ്ഫ് രജിസ്‌ട്രേഷൻ; 11 % അപേക്ഷകള്‍ തള്ളി, 88,571 വഖ്ഫ് സ്വത്തുക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ

National
  •  a day ago
No Image

സർക്കാർ അറിഞ്ഞില്ല; അനുമതിയില്ലാതെ കൈമാറ്റം സാധ്യമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

വാണിജ്യ എൽ.പി.ജി:183.50 രൂപ കുറച്ചു

National
  •  a day ago