HOME
DETAILS

അമോണിയം ചോര്‍ന്നു

  
backup
February 19, 2017 | 6:43 AM

%e0%b4%85%e0%b4%ae%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b4%82-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

 

കൊച്ചി: പാല്‍ക്കമ്പനിയില്‍ അമോണിയം ചോര്‍ന്നു. വെണ്ണല അംബേദ്ക്കര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പൂജ മില്‍ക്ക്‌സ് എന്ന കമ്പനിയിലാണ് ഇന്നലെ രാത്രി എട്ടേകാലോടെ അമോണിയ ചോര്‍ച്ചയുണ്ടായത്. അമോണിയം കടത്തിവിടുന്ന പൈപ്പിന്റെ വാല്‍വ് ഇളകിയതാകാം കാരണമെന്നാണ് കരുതുന്നു. തൃക്കാക്കരയില്‍ നിന്ന് രണ്ടു യൂണിറ്റ് അഗ്‌നിശമനസേന സ്ഥലത്തെത്തി. പ്രദേശത്തെ വൈദ്യുതി, മൊബൈല്‍ ഫോണ്‍ ബന്ധം വിശ്ചേദിച്ചിട്ടുണ്ട്. അമോണിയം നിര്‍വീരമാക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  2 hours ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  2 hours ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  2 hours ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  3 hours ago
No Image

അമിത ജോലിഭാരം; ഉത്തർ പ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് ബിഎൽഒ; ​ഗുരുതരാവസ്ഥയിൽ

National
  •  3 hours ago
No Image

പരുക്കേറ്റ മാരീച് താണ്ടിയത് 15,000 കിലോമീറ്റർ; നാല് രാജ്യങ്ങളിലെ ദേശാടനം കഴിഞ്ഞ് ഒടുവിൽ ഇന്ത്യയിൽ തിരിച്ചെത്തി

National
  •  3 hours ago
No Image

എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനം; ഒമാനിലും യെമനിലും ആസിഡ് മഴയ്ക്ക് സാധ്യത

oman
  •  3 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ആലപ്പുഴ, ഓച്ചിറ സ്റ്റേഷനുകളിൽ നടപ്പാലം നിർമ്മാണം: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

Kerala
  •  3 hours ago
No Image

സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; പ്രിൻസിപ്പാൾ അറസ്റ്റിൽ

National
  •  3 hours ago