HOME
DETAILS

അനധികൃതമായി സൂക്ഷിച്ച റേഷനരി പിടികൂടി

  
Web Desk
February 06 2019 | 07:02 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b1-2

പാറശാല: അനധികൃതമായി വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന11450 കിലോ റേഷനരി കേരള അതിര്‍ത്തിയില്‍ നിന്നും പിടികൂടി. റേഷന്‍ കടകള്‍, ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകര്‍ എന്നിവരില്‍ നിന്നും ശേഖരിച്ചവയാന്നെന്നാണ് നിഗമനം.
പാറശാല ഇഞ്ചി വിളയിലെ മുഹമ്മദ് എന്ന അരി വ്യാപാരിയുടെ നിയന്ത്രണത്തിലുള്ള വിട്ടില്‍ നിന്നും 5000 കിലോ റേഷനരിയാണ് ഇന്നലെ നടന്ന റെയ്ഡില്‍ പിടികൂടിയത്. ഡോ. വിഡ്, ആരിഫ് ഖാന്‍, ബഷിര്‍, ഷറഫുദ്ദിന്‍ എന്നിവരുടെ ഗോഡോണുകളിലും റെയിഡ് നടന്നിരുന്നു. ഇന്നലെ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് 11450കിലോ റേഷനരിയാണ് കണ്ടെത്തുവാന്‍ കഴിഞ്ഞത്.
കഴിഞ്ഞ 28ന് പൂവ്വാറിലെ സ്വകാര്യ മില്ലില്‍ നിന്നും കുണ്ടറയിലേക്ക് കടത്തുകയായിരുന്ന മൂന്ന് ലോഡ് റേഷനരി പാരിപ്പനിയില്‍ നിന്നും പൊലിസ് പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് ലോഡ് കയറ്റിയ പൂവാറിലെ ഗോഡൗണുകള്‍ പൊലിസ് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
2018 മേയ് മുതല്‍ സംസ്ഥാനത്ത് മൊത്ത വില്‍പ്പനക്കാരെ ഒഴിവാക്കി റേഷന്‍ കടകളില്‍ നേരിട്ട് വിതരണം നടത്തുന്നതിന് വാതില്‍പ്പടി പദ്ധതിക്കായി കരാറുകാരെ നിയമിച്ച ശേഷവും ടണ്‍ കണക്കിനു റേഷനരി കരിഞ്ചന്തയിലെത്തിയ സംഭവം വകുപ്പിനു തലവേദനയായി മാറിയിരിക്കയാണ്. ഇതിനെ തുടര്‍ന്ന് ഒരാഴ്ചായായി ജില്ലയിലെ വകുപ്പ് ഉദ്യോഗസ്ഥര്‍ നെയ്യാറ്റിന്‍കര മേഖലയിലെ വിവിധ ഗോഡൗണുകള്‍ പരിശോധനകള്‍ നടത്തിവരുകയായിരുന്നു.
ജില്ലയിലെ വിവിധ റേഷന്‍ കടകളില്‍ എത്തുന്ന റേഷനരി ചാക്കില്‍ നിന്നും കിലോ കണക്കിനു റേഷനരി കവരുന്നതായി പരാതികള്‍ മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അനധികൃതമായി സൂക്ഷിച്ചിരുന്ന കണക്കില്‍പ്പെടത്ത രണ്ട് ലോഡ് റേഷനരി കണ്ടെത്തിയതിനു പിന്നില്‍ ഇങ്ങനെ ശേഖരിച്ചവയായിരിക്കാമെന്ന അഭ്യൂഹങ്ങളുഗോഡൗണുകളും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഇവിടത്തെ ഗോഡൗണുകളുടെ പൂട്ടുകള്‍ അധികൃതര്‍ തകര്‍ത്താണ് പരിശോധനകള്‍ നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  2 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  2 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  3 days ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  3 days ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  3 days ago
No Image

എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  3 days ago
No Image

ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍

uae
  •  3 days ago
No Image

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

Kerala
  •  3 days ago
No Image

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

Kerala
  •  3 days ago

No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  3 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  3 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  3 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  3 days ago