HOME
DETAILS

കാഞ്ഞിരമുക്ക് കാരക്കാട് സ്‌കൂള്‍ പഴയ പ്രതാപത്തിലേക്ക്

  
backup
June 12, 2017 | 3:46 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d


മാറഞ്ചേരി: ആയിരങ്ങള്‍ അറിവിന്റെ മധുരം നുകര്‍ന്ന വിദ്യാലയം പൂട്ടി പോകാതിരിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ വികസന സമിതിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളും യോജിച്ച പോരാട്ടമാണ് കാരക്കാട് സ്‌കൂളിനെ പഴയ പ്രതാപത്തിലേക്കു  തിരിച്ചെത്തിക്കുന്നു. 1924 മുതല്‍ കാഞ്ഞിരമുക്ക് അത്താണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ജി.എല്‍.പി.എസ് കാഞ്ഞിരമുക്ക്  കാരക്കാട് സ്‌കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്ന് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നു.
ഒരു നൂറ്റാണ്ടേണ്ടാളം പഴക്കമുണ്ടെണ്ടങ്കിലും ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം എട്ടു കുട്ടികള്‍ മാത്രം ഒന്നാം ക്ലാസില്‍ പുതുതായി എത്തിയിരുന്ന സ്ഥാനത്ത് 31 ആക്കി ഉയര്‍ത്താന്‍ സാധിച്ചു. അക്കാദമിക് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ പിറകില്‍ പോയതോടെ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് കുത്തനെ ഉയര്‍ന്നു. അഞ്ച് ക്ലാസുകളിലായി 53 കുട്ടികള്‍ പഠിക്കുന്ന അവസ്ഥ വന്നു.
ഫോക്കസില്‍ പെട്ടുഴലുന്ന സ്‌കൂളിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ സ്‌കൂള്‍ വികസന സമിതിയും പി.ടി.എ യും ഒന്നിച്ചെടുത്ത അത്യധ്വാനമാണ്  വിജയം കണ്ടണ്ടത്. ആദ്യഘട്ടത്തില്‍ നിലവിലുള്ള കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ശൗച്യാലയമുള്‍പ്പെടെ അടിസ്ഥാന ഭൗതികസൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്സ്  റൂം, കളിയുപകരണങ്ങള്‍ തുടങ്ങിയവക്കാവശ്യമായ പദ്ധതി തയാറാക്കുകയും നാട്ടുകാരുടെ പിന്തുണയില്‍ രണ്ടു ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ തന്നെ  യു എ.ഇ കാഞ്ഞിരമുക്കന്‍സ് പ്രവാസി കൂട്ടായ്മ ശൗചാലയത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുത്തത്  പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമായി. ഫണ്ടണ്ട് യു.എ.ഇ കാഞ്ഞിരമുക്കന്‍സിന്റെ എക്‌സിക്യുട്ടീവ് അംഗം വിനോദ് വി.വി പി.ടി.എ പ്രസിഡന്റ് വി.കെ നജ്മുദ്ദീന് ചെക്ക് കൈമാറി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രതീഷ് കാക്കൊള്ളി കാഞ്ഞിരമുക്കന്‍സ് ഭാരവാഹികളായ സിനീഷ്, ഗംഗാധരന്‍, നാസര്‍, ഹിളര്‍ പി കാഞ്ഞിരുക്ക് ബാബുരാജ്, സുബാഷ്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  5 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  5 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  5 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  5 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  5 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  5 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  5 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago