HOME
DETAILS

കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വന്നിട്ടും രക്ഷയില്ല

  
backup
August 30, 2016 | 10:13 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-2


ഇരിട്ടി: കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വള്ളിത്തോട്ടില്‍ ഉദ്ഘാടനം ചെയ്ത് ആറു മാസമായെങ്കിലും മലയോര ജനതയുടെ ദുരിതത്തിന് ശമനമില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കറന്റ് ബില്ല് വാങ്ങാന്‍ സൗകര്യമില്ലാത്തതുമാണ് കാരണം.
ഓഫിസ് പ്രവര്‍ത്തനമാരംഭിച്ച് ആറു മാസമായെങ്കിലും അസിസ്റ്റന്റ് എന്‍ജിനീയറെ  ഇതുവരെ നിയമിച്ചിട്ടില്ല. മൂന്ന് സബ് എന്‍ജിനീയര്‍ വേണ്ടണ്ടിടത്ത് രണ്ടണ്ടുപേര്‍ മാത്രമാണുള്ളത്. ആറ് ഓവര്‍സിയറുടെ സ്ഥാനത്ത് രണ്ടുപേരും 12 ലൈന്‍മാന്മാര്‍ വേണ്ടണ്ടിടത്ത് നാലുപേരുമാണുള്ളത്. രണ്ട് ക്യാഷ്യര്‍, രണ്ട് സീനിയര്‍ അസിസ്റ്റന്റ്, ഒരു  സീനിയര്‍ സൂപ്രണ്ടണ്ട് എന്നീ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കറന്റ് ബില്ലടക്കാന്‍ ഇപ്പോഴും കിലോമീറ്ററുകള്‍ താണ്ടണ്ടി ഇരിട്ടി ഓഫിസില്‍ തന്നെ പോകേണ്ടണ്ട ഗതികേടിലാണ് മലയോര നിവാസികള്‍.
കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും വൈദ്യുതി ബില്ലടക്കാന്‍  കെ.എസ് എ.ബി ഒഫിസുകളില്‍ ഒരുമ  നെറ്റ്‌വര്‍ക്ക് സിസ്റ്റം ഒരുക്കിയിട്ടുണ്ടെങ്കിലും വള്ളിത്തോട് സെക്ഷനില്‍ ബില്ലടക്കാനുള്ള സൗകര്യവും ഇല്ല. അതേ സമയം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് സ്വന്തമായ കെട്ടിടം നിര്‍മിച്ച് മാറിയെങ്കില്‍ മാത്രമെ പ്രശ്‌ന പരിഹാരം സാധ്യമാകൂയെന്ന് അധികൃതര്‍ പറയുന്നു.ഇരിട്ടി സെക്ഷനില്‍ നിന്നും കുന്നോത്ത് ബെന്‍ഹില്‍ മുതല്‍ പാലത്തുകടവ് വരെയും എടൂര്‍ സെക്ഷന്‍ അയ്യംകുന്ന് പഞ്ചായത്തിലെ സെന്റ്ജൂഡ്, വാഴയില്‍, ഓടിച്ചകുന്ന്, മൊടയിരഞ്ഞി, ചരള്‍ തുടങ്ങിയ മലയോര മേഖലയിലെ പതിനായിരത്തിലധികം  ഉപഭോക്താക്കളുടെ സൗകര്യത്തിനു വേണ്ടിയാണ് വള്ളിത്തോട് സെക്ഷന്‍ രൂപീകരിച്ചത്.
എന്നാല്‍ ഇരിട്ടി സെക്ഷനിലെ ഉപഭോക്താക്കളെ മാത്രമാണ് ഇപ്പോള്‍ വള്ളിത്തോട് സെക്ഷനില്‍ ഉള്‍പെടുത്തിയിട്ടുള്ളൂ. ഇതുകാരണം അയ്യംകുന്ന് പഞ്ചായത്തിലെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ്  ദുരിതമനുഭവിക്കുന്നത്.
സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതു കൊണ്ടണ്ട്  വള്ളിത്തോടിനും പരിസര പ്രദേശമുള്ളവര്‍ക്കും ഗുണം ലഭിച്ചിട്ടുണ്ടെണ്ടങ്കിലും അയ്യംകുന്ന് നിവാസികള്‍ക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുംറയെ വിറപ്പിച്ച് വൈഭവ്; 15കാരന്റെ മുന്നിലുള്ളത് ഇനി കോഹ്‌ലി മാത്രം

Cricket
  •  2 days ago
No Image

ശോഭയോട് മോശമായി പെരുമാറിയിട്ടില്ല; വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് പിടിക്കപ്പെട്ടതോടെ ബിജെപി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

Kerala
  •  2 days ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും; ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

Kerala
  •  2 days ago
No Image

'പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാന്‍ കഴിയില്ല,ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം': ഷാഫി പറമ്പില്‍

Kerala
  •  2 days ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചു; അടൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

Kerala
  •  2 days ago
No Image

'വോട്ടിന് പണം കൂടാതെ സാരിയും'; ചിത്രങ്ങള്‍ പുറത്ത്, തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസ് മേധാവിക്കും പരാതി നല്‍കി കോണ്‍ഗ്രസ്

Kerala
  •  2 days ago
No Image

'നെതന്യാഹു വന്‍തോല്‍വി, ഒരു ലക്ഷ്യവും നേടിയില്ല; വെടിനിര്‍ത്തല്‍ ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയം' രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

International
  •  2 days ago
No Image

നാലാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മദ്യപിച്ചെത്തി, അന്വേഷണം; ബിഹാറിലെ സ്‌കൂളില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തത് 204 ലിറ്റര്‍ മദ്യം

National
  •  2 days ago
No Image

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി

Kerala
  •  2 days ago
No Image

'ശത്രുവിന് ഞങ്ങളെ ഭയമാണ്, അവർ ഞങ്ങളോട് വെടിനിർത്തലിനായി യാചിച്ചു' വിജയം ആഘോഷിച്ച് തെഹ്‌റാൻ

International
  •  2 days ago