HOME
DETAILS

കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വന്നിട്ടും രക്ഷയില്ല

  
backup
August 30, 2016 | 10:13 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-2


ഇരിട്ടി: കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വള്ളിത്തോട്ടില്‍ ഉദ്ഘാടനം ചെയ്ത് ആറു മാസമായെങ്കിലും മലയോര ജനതയുടെ ദുരിതത്തിന് ശമനമില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കറന്റ് ബില്ല് വാങ്ങാന്‍ സൗകര്യമില്ലാത്തതുമാണ് കാരണം.
ഓഫിസ് പ്രവര്‍ത്തനമാരംഭിച്ച് ആറു മാസമായെങ്കിലും അസിസ്റ്റന്റ് എന്‍ജിനീയറെ  ഇതുവരെ നിയമിച്ചിട്ടില്ല. മൂന്ന് സബ് എന്‍ജിനീയര്‍ വേണ്ടണ്ടിടത്ത് രണ്ടണ്ടുപേര്‍ മാത്രമാണുള്ളത്. ആറ് ഓവര്‍സിയറുടെ സ്ഥാനത്ത് രണ്ടുപേരും 12 ലൈന്‍മാന്മാര്‍ വേണ്ടണ്ടിടത്ത് നാലുപേരുമാണുള്ളത്. രണ്ട് ക്യാഷ്യര്‍, രണ്ട് സീനിയര്‍ അസിസ്റ്റന്റ്, ഒരു  സീനിയര്‍ സൂപ്രണ്ടണ്ട് എന്നീ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കറന്റ് ബില്ലടക്കാന്‍ ഇപ്പോഴും കിലോമീറ്ററുകള്‍ താണ്ടണ്ടി ഇരിട്ടി ഓഫിസില്‍ തന്നെ പോകേണ്ടണ്ട ഗതികേടിലാണ് മലയോര നിവാസികള്‍.
കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും വൈദ്യുതി ബില്ലടക്കാന്‍  കെ.എസ് എ.ബി ഒഫിസുകളില്‍ ഒരുമ  നെറ്റ്‌വര്‍ക്ക് സിസ്റ്റം ഒരുക്കിയിട്ടുണ്ടെങ്കിലും വള്ളിത്തോട് സെക്ഷനില്‍ ബില്ലടക്കാനുള്ള സൗകര്യവും ഇല്ല. അതേ സമയം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് സ്വന്തമായ കെട്ടിടം നിര്‍മിച്ച് മാറിയെങ്കില്‍ മാത്രമെ പ്രശ്‌ന പരിഹാരം സാധ്യമാകൂയെന്ന് അധികൃതര്‍ പറയുന്നു.ഇരിട്ടി സെക്ഷനില്‍ നിന്നും കുന്നോത്ത് ബെന്‍ഹില്‍ മുതല്‍ പാലത്തുകടവ് വരെയും എടൂര്‍ സെക്ഷന്‍ അയ്യംകുന്ന് പഞ്ചായത്തിലെ സെന്റ്ജൂഡ്, വാഴയില്‍, ഓടിച്ചകുന്ന്, മൊടയിരഞ്ഞി, ചരള്‍ തുടങ്ങിയ മലയോര മേഖലയിലെ പതിനായിരത്തിലധികം  ഉപഭോക്താക്കളുടെ സൗകര്യത്തിനു വേണ്ടിയാണ് വള്ളിത്തോട് സെക്ഷന്‍ രൂപീകരിച്ചത്.
എന്നാല്‍ ഇരിട്ടി സെക്ഷനിലെ ഉപഭോക്താക്കളെ മാത്രമാണ് ഇപ്പോള്‍ വള്ളിത്തോട് സെക്ഷനില്‍ ഉള്‍പെടുത്തിയിട്ടുള്ളൂ. ഇതുകാരണം അയ്യംകുന്ന് പഞ്ചായത്തിലെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ്  ദുരിതമനുഭവിക്കുന്നത്.
സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതു കൊണ്ടണ്ട്  വള്ളിത്തോടിനും പരിസര പ്രദേശമുള്ളവര്‍ക്കും ഗുണം ലഭിച്ചിട്ടുണ്ടെണ്ടങ്കിലും അയ്യംകുന്ന് നിവാസികള്‍ക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  4 days ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  4 days ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  4 days ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  4 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  4 days ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  4 days ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  4 days ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  4 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  4 days ago