HOME
DETAILS

കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വന്നിട്ടും രക്ഷയില്ല

  
backup
August 30, 2016 | 10:13 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-2


ഇരിട്ടി: കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വള്ളിത്തോട്ടില്‍ ഉദ്ഘാടനം ചെയ്ത് ആറു മാസമായെങ്കിലും മലയോര ജനതയുടെ ദുരിതത്തിന് ശമനമില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കറന്റ് ബില്ല് വാങ്ങാന്‍ സൗകര്യമില്ലാത്തതുമാണ് കാരണം.
ഓഫിസ് പ്രവര്‍ത്തനമാരംഭിച്ച് ആറു മാസമായെങ്കിലും അസിസ്റ്റന്റ് എന്‍ജിനീയറെ  ഇതുവരെ നിയമിച്ചിട്ടില്ല. മൂന്ന് സബ് എന്‍ജിനീയര്‍ വേണ്ടണ്ടിടത്ത് രണ്ടണ്ടുപേര്‍ മാത്രമാണുള്ളത്. ആറ് ഓവര്‍സിയറുടെ സ്ഥാനത്ത് രണ്ടുപേരും 12 ലൈന്‍മാന്മാര്‍ വേണ്ടണ്ടിടത്ത് നാലുപേരുമാണുള്ളത്. രണ്ട് ക്യാഷ്യര്‍, രണ്ട് സീനിയര്‍ അസിസ്റ്റന്റ്, ഒരു  സീനിയര്‍ സൂപ്രണ്ടണ്ട് എന്നീ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കറന്റ് ബില്ലടക്കാന്‍ ഇപ്പോഴും കിലോമീറ്ററുകള്‍ താണ്ടണ്ടി ഇരിട്ടി ഓഫിസില്‍ തന്നെ പോകേണ്ടണ്ട ഗതികേടിലാണ് മലയോര നിവാസികള്‍.
കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും വൈദ്യുതി ബില്ലടക്കാന്‍  കെ.എസ് എ.ബി ഒഫിസുകളില്‍ ഒരുമ  നെറ്റ്‌വര്‍ക്ക് സിസ്റ്റം ഒരുക്കിയിട്ടുണ്ടെങ്കിലും വള്ളിത്തോട് സെക്ഷനില്‍ ബില്ലടക്കാനുള്ള സൗകര്യവും ഇല്ല. അതേ സമയം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് സ്വന്തമായ കെട്ടിടം നിര്‍മിച്ച് മാറിയെങ്കില്‍ മാത്രമെ പ്രശ്‌ന പരിഹാരം സാധ്യമാകൂയെന്ന് അധികൃതര്‍ പറയുന്നു.ഇരിട്ടി സെക്ഷനില്‍ നിന്നും കുന്നോത്ത് ബെന്‍ഹില്‍ മുതല്‍ പാലത്തുകടവ് വരെയും എടൂര്‍ സെക്ഷന്‍ അയ്യംകുന്ന് പഞ്ചായത്തിലെ സെന്റ്ജൂഡ്, വാഴയില്‍, ഓടിച്ചകുന്ന്, മൊടയിരഞ്ഞി, ചരള്‍ തുടങ്ങിയ മലയോര മേഖലയിലെ പതിനായിരത്തിലധികം  ഉപഭോക്താക്കളുടെ സൗകര്യത്തിനു വേണ്ടിയാണ് വള്ളിത്തോട് സെക്ഷന്‍ രൂപീകരിച്ചത്.
എന്നാല്‍ ഇരിട്ടി സെക്ഷനിലെ ഉപഭോക്താക്കളെ മാത്രമാണ് ഇപ്പോള്‍ വള്ളിത്തോട് സെക്ഷനില്‍ ഉള്‍പെടുത്തിയിട്ടുള്ളൂ. ഇതുകാരണം അയ്യംകുന്ന് പഞ്ചായത്തിലെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ്  ദുരിതമനുഭവിക്കുന്നത്.
സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതു കൊണ്ടണ്ട്  വള്ളിത്തോടിനും പരിസര പ്രദേശമുള്ളവര്‍ക്കും ഗുണം ലഭിച്ചിട്ടുണ്ടെണ്ടങ്കിലും അയ്യംകുന്ന് നിവാസികള്‍ക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  a month ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  a month ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  a month ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  a month ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  a month ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  a month ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a month ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  a month ago