HOME
DETAILS

കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വന്നിട്ടും രക്ഷയില്ല

  
backup
August 30, 2016 | 10:13 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-2


ഇരിട്ടി: കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വള്ളിത്തോട്ടില്‍ ഉദ്ഘാടനം ചെയ്ത് ആറു മാസമായെങ്കിലും മലയോര ജനതയുടെ ദുരിതത്തിന് ശമനമില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കറന്റ് ബില്ല് വാങ്ങാന്‍ സൗകര്യമില്ലാത്തതുമാണ് കാരണം.
ഓഫിസ് പ്രവര്‍ത്തനമാരംഭിച്ച് ആറു മാസമായെങ്കിലും അസിസ്റ്റന്റ് എന്‍ജിനീയറെ  ഇതുവരെ നിയമിച്ചിട്ടില്ല. മൂന്ന് സബ് എന്‍ജിനീയര്‍ വേണ്ടണ്ടിടത്ത് രണ്ടണ്ടുപേര്‍ മാത്രമാണുള്ളത്. ആറ് ഓവര്‍സിയറുടെ സ്ഥാനത്ത് രണ്ടുപേരും 12 ലൈന്‍മാന്മാര്‍ വേണ്ടണ്ടിടത്ത് നാലുപേരുമാണുള്ളത്. രണ്ട് ക്യാഷ്യര്‍, രണ്ട് സീനിയര്‍ അസിസ്റ്റന്റ്, ഒരു  സീനിയര്‍ സൂപ്രണ്ടണ്ട് എന്നീ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കറന്റ് ബില്ലടക്കാന്‍ ഇപ്പോഴും കിലോമീറ്ററുകള്‍ താണ്ടണ്ടി ഇരിട്ടി ഓഫിസില്‍ തന്നെ പോകേണ്ടണ്ട ഗതികേടിലാണ് മലയോര നിവാസികള്‍.
കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും വൈദ്യുതി ബില്ലടക്കാന്‍  കെ.എസ് എ.ബി ഒഫിസുകളില്‍ ഒരുമ  നെറ്റ്‌വര്‍ക്ക് സിസ്റ്റം ഒരുക്കിയിട്ടുണ്ടെങ്കിലും വള്ളിത്തോട് സെക്ഷനില്‍ ബില്ലടക്കാനുള്ള സൗകര്യവും ഇല്ല. അതേ സമയം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് സ്വന്തമായ കെട്ടിടം നിര്‍മിച്ച് മാറിയെങ്കില്‍ മാത്രമെ പ്രശ്‌ന പരിഹാരം സാധ്യമാകൂയെന്ന് അധികൃതര്‍ പറയുന്നു.ഇരിട്ടി സെക്ഷനില്‍ നിന്നും കുന്നോത്ത് ബെന്‍ഹില്‍ മുതല്‍ പാലത്തുകടവ് വരെയും എടൂര്‍ സെക്ഷന്‍ അയ്യംകുന്ന് പഞ്ചായത്തിലെ സെന്റ്ജൂഡ്, വാഴയില്‍, ഓടിച്ചകുന്ന്, മൊടയിരഞ്ഞി, ചരള്‍ തുടങ്ങിയ മലയോര മേഖലയിലെ പതിനായിരത്തിലധികം  ഉപഭോക്താക്കളുടെ സൗകര്യത്തിനു വേണ്ടിയാണ് വള്ളിത്തോട് സെക്ഷന്‍ രൂപീകരിച്ചത്.
എന്നാല്‍ ഇരിട്ടി സെക്ഷനിലെ ഉപഭോക്താക്കളെ മാത്രമാണ് ഇപ്പോള്‍ വള്ളിത്തോട് സെക്ഷനില്‍ ഉള്‍പെടുത്തിയിട്ടുള്ളൂ. ഇതുകാരണം അയ്യംകുന്ന് പഞ്ചായത്തിലെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ്  ദുരിതമനുഭവിക്കുന്നത്.
സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതു കൊണ്ടണ്ട്  വള്ളിത്തോടിനും പരിസര പ്രദേശമുള്ളവര്‍ക്കും ഗുണം ലഭിച്ചിട്ടുണ്ടെണ്ടങ്കിലും അയ്യംകുന്ന് നിവാസികള്‍ക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശംഖുംമുഖത്ത് സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ മർദിച്ചു, പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

തോൽവി പരമ്പരയ്ക്ക് അന്ത്യം; ഗുജറാത്തിനെ തകർത്തുതരിപ്പണമാക്കി മുംബൈ ഇന്ത്യൻസ്,

Cricket
  •  4 days ago
No Image

വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം

uae
  •  4 days ago
No Image

അബുദബിയിൽ 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി; പരിശോധനകൾ കർശനമാക്കി അധികൃതർ

uae
  •  4 days ago
No Image

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: ഇവിഎമ്മുകൾ സുരക്ഷിതം; തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് കളക്ടർ

Kerala
  •  4 days ago
No Image

അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  4 days ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  4 days ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  4 days ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  4 days ago