HOME
DETAILS

30 വര്‍ഷത്തിന് ശേഷം ചെമ്പ് കയറ്റുമതി പുനരാരംഭിച്ച് ഒമാന്‍

  
January 05, 2025 | 7:38 AM

Oman resumes copper exports after 30 years

മസ്‌കത്ത്: 30 വര്‍ഷത്തിനു ശേഷം ചെമ്പ് കയറ്റുമതി പുനരാരംഭിച്ച് ഒമാന്‍. സൊഹാറിലെ ലസെയില്‍ ഖനിയില്‍ നിന്നാണ് ചെമ്പ് കയറ്റുമതി പുനരാരംഭിച്ചത്. ഏകദേശം 30 വര്‍ഷത്തിന് ശേഷം അതിന്റെ ആദ്യത്തെ കയറ്റുമതി. 

500,000 ടണ്‍ വാര്‍ഷിക ചെമ്പ് അയിര് ഉല്‍പ്പാദനം പ്രതീക്ഷിക്കുന്ന ലസൈല്‍ ഖനിയുടെ വികസനം ഒരു നിര്‍ണായക ചുവടുവെപ്പാണെന്ന് ഒമാന്‍ മിനറല്‍സ് ഡെവലപ്‌മെന്റ് കമ്പനി സിഇഒ മതര്‍ ബിന്‍ സലേം അല്‍ബാദി പറഞ്ഞു.
വൈകാതെ അല്‍ബൈദ ഖനിയും പ്രവര്‍ത്തനക്ഷമമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ആഗോള തലത്തില്‍ ചെമ്പിന് ആവശ്യക്കാര്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ആഗോള ചെമ്പ് വിപണിയിലേക്കുള്ള ഒമാന്റെ ചെമ്പ് കയറ്റുമതി ശുദ്ധ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍ എന്നിവയ്ക്ക് നിര്‍ണായകമാണ്.

1990കളില്‍ ധാതുക്കളുടെ കൈവശവ്യവസ്ഥയില്‍ വന്ന പ്രതിസന്ധികളും ചെമ്പു സമ്പത്തിന്റെ ഉപയോഗശൂന്യതയും രാജ്യത്തെ ഈ വ്യവസായത്തില്‍ നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ പുതിയ സാഹചര്യങ്ങളും സമ്പത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പുതുക്കപ്പെട്ട ധാരണയും മൂലം ചെമ്പ് വ്യവസായം വീണ്ടും ഒമാന്റെ സാമ്പത്തികനീതി പുനര്‍ജ്ജീവിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

പ്രാദേശിക ഖനനശേഷി ഉപയോഗപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് നിക്ഷേപങ്ങള്‍ ചെമ്പ് ഖനന മേഖലയിലേക്കും കയറ്റുമതി സംവിധാനങ്ങളിലേക്കും ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് തൊഴില്‍സാധ്യതകളുടെ വ്യാപനത്തിനും പ്രാദേശിക വികസനത്തിനും വഴിയൊരുക്കും.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  2 days ago
No Image

മ്യാൻമറിൽ ബോംബാക്രമണം ശക്തമാക്കി സൈനിക ഭരണകൂടം; മിസോറാം അതിർത്തിയിൽ അഭയാർത്ഥി പ്രവാഹം

International
  •  2 days ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  2 days ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  2 days ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  2 days ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  2 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  2 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  2 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  2 days ago

No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  2 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  2 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  2 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  2 days ago