
കുവൈത്തിലെ ഇഫ്താർ പീരങ്കി: ഒരു ശതാബ്ദിക്ക് കുറുകെ തുടരുന്ന വിശ്വാസത്തിന്റെ ശബ്ദം

കുവൈത്ത് സിറ്റി: റമദാനിൻ വിശ്വാസികളെ നോമ്പുതുറ സമയം അറിയിക്കുന്ന പാരമ്പര്യ രീതിയായ പീരങ്കി വെടിയൊച്ച ഇത്തവണയും കുവൈത്തിൽ മാറ്റമില്ലാതെ പ്രതിധ്വനിച്ചു. ഈ പാരമ്പര്യം ഇപ്പോഴും മുടങ്ങാതെ നിലനിർത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്.
റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ഇഫ്താർ പീരങ്കി. എല്ലാ കണ്ണുകളും നോമ്പിന്റെ മണിക്കൂറുകളുടെ അവസാനവും മഗ്രിബ് പ്രാർത്ഥനക്കുമായി കാത്തിരിക്കുമ്പോൾ പീരങ്കി വെടിയൊച്ചയുടെ മുഴക്കം വിശ്വാസികൾക്ക് സന്തോഷം നൽകുന്നു. സൂര്യാസ്തമയത്തിൽ കുവൈത്തിന്റെ ആകാശത്ത് ഇഫ്താർ പീരങ്കിയുടെ മുഴക്കം കേൾക്കുമ്പോൾ, അത് നോമ്പനുഷ്ഠിക്കുന്ന ആളുകൾക്ക് നോമ്പ് തുറക്കാനുള്ള സമയമായെന്ന് അറിയിക്കുന്ന ഒരു സൂചന മാത്രമല്ല, വിപുലമായ ഒരു ചരിത്രത്തിന്റെ പ്രതിധ്വനി കൂടിയാണ്.
കുവൈത്തിലെ ഇഫ്താർ പീരങ്കിയുടെ പാരമ്പര്യം 1907ൽ, രാജ്യത്തിന്റെ ഏഴാമത്തെ ഭരണാധികാരിയായ ശൈഖ് മുബാറക് അൽ സബാഹിന്റെ കാലഘട്ടത്തിൽ ആരംഭിച്ചതാണ്. റേഡിയോയും ആധുനിക സാങ്കേതിക വിദ്യകളും വ്യാപിക്കുന്നതിന് മുൻപ്, വിശ്വാസികളെ ഇഫ്താർ സമയത്തെക്കുറിച്ച് അറിയിക്കുന്ന പ്രധാന മാർഗം ഇതായിരുന്നു. രാജ്യത്തെ സുപ്രധാന ചരിത്ര ലാൻഡ്മാർക്കുകളിലൊന്നായ സീഫ് കൊട്ടാരത്തിൽ നിന്നായിരുന്നു പീരങ്കി വെടിയുതിർത്തിരുന്നത്. നോമ്പിന്റെ അവസാനം അറിയിക്കുന്ന ഈ റമദാൻ ഷെല്ലിനായി കുവൈത്തിലെ വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുക്കുകയും അതിന്റെ മുഴക്കം കേട്ട് ഇഫ്താറിനായി മേശക്ക് ചുറ്റും ഒത്തുകൂടുകയും ചെയ്തിരുന്നു. കാലം മാറിയെങ്കിലും, ഈ പാരമ്പര്യം കുവൈത്ത് അതേ ആവേശത്തോടെ തുടരുകയാണ്.
Discover the rich history of Kuwait’s Iftar cannon, a tradition that has been marking the end of fasting for over a century. Learn how this historic practice continues to resonate with faith and heritage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala
• 12 days ago
ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്റാഈല്‍ 'ഉന്നതനേതൃത്വം'
International
• 12 days ago
ബ്രസീലിന്റെ അടുത്ത പ്രതിഭ ഞാനായിരിക്കുമെന്ന് നെയ്മർ എന്നോട് പറഞ്ഞു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 12 days ago
'48 മണിക്കൂറിനകം വിളവെടുക്കണം'; ഇന്ത്യ-പാക് അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ബി.എസ്.എഫിന്റെ നിര്‍ദ്ദേശം, കൂടുതല്‍ സുരക്ഷ ഏര്‍പെടുത്താനെന്ന് വിശദീകരണം
National
• 12 days ago
ഹാട്രിക് വിജയം! സ്പെയ്നിൽ ബാഴ്സലോണ വീണ്ടും ചുവന്നപ്പോൾ പിറന്നത് മറ്റൊരു ചരിത്രം
Football
• 12 days ago
അമിനി ഖാളിയും സമസ്ത മുശാവറ മെമ്പറുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അന്തരിച്ചു
Kerala
• 12 days ago
അവനില്ലാത്തതാണ് രാജസ്ഥാൻ റോയൽസിനെ തളർത്തുന്നത്: സന്ദീപ് ശർമ്മ
Cricket
• 12 days ago
കഞ്ചാവ് പിടികൂടിയ സംഭവം: ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക
Kerala
• 12 days ago
ഇരിക്കൂറിൽ വൻ കഞ്ചാവ് വേട്ട; 2.700 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Kerala
• 12 days ago
ഇറാന് തുറമുഖത്തെ സ്ഫോടനം: മരണം 18 ആയി, 750ലേറെ പേര്‍ക്ക് പരുക്ക്
International
• 12 days ago
മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം
National
• 12 days ago
കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം
Football
• 12 days ago
കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു
Kerala
• 12 days ago
കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
National
• 12 days ago
പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാത്ത ഉറി ഡാം തുറന്നുവിട്ടു, ഝലം നദിയിൽ വെള്ളപൊക്കം
International
• 12 days ago
രണ്ട് പ്രശസ്ത സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; ജാമ്യത്തിൽ വിട്ടു
Kerala
• 12 days ago
എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി
Kerala
• 12 days ago
നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി
Cricket
• 12 days ago
മഞ്ഞൾപ്പൊടിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala
• 12 days ago
ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ
Kerala
• 12 days ago
പഹൽഗാം ഭീകരാക്രമണം: മുസ്ലിംകൾക്കെതിരെ വിദ്വേഷവും ആക്രമണവും കൂടുന്നു; രാജസ്ഥാനിൽ പള്ളിയുടെ പടവിൽ പോസ്റ്റർ പതിച്ച് ബിജെപി എംഎൽഎ, കേസ് എടുത്തതോടെ മാപ്പ് പറഞ്ഞു
National
• 12 days ago