HOME
DETAILS

സമസ്ത പൊതുപരീക്ഷ നാളെ തുടങ്ങും; 2,36,627 വിദ്യാര്‍ഥികള്‍ പങ്കെടുക്കും

  
backup
April 26, 2018 | 6:48 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%81

 

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ 28, 29 തിയതികളില്‍ നടക്കും. 9,808 മദ്‌റസകളില്‍ നിന്ന് 2,36,627 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6,909 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
അഞ്ചാം ക്ലാസില്‍ 57,435 ആണ്‍കുട്ടികളും, 54,856 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,12,291 പേരും, 7ാം ക്ലാസില്‍ 42,547 ആണ്‍കുട്ടികളും, 44,366 പെണ്‍കുട്ടികളുമുള്‍പ്പെടെ 86,913 പേരും, 10ാം ക്ലാസില്‍ 15,573 ആണ്‍കുട്ടികളും, 17,272 പെണ്‍കുട്ടികളുമുള്‍പ്പെടെ 32,845 പേരും പരീക്ഷയെഴുതും. പ്ലസ്ടു ക്ലാസില്‍ 2,141 ആണ്‍കുട്ടികളും 2,437 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,578 പേരും പൊതുപരീക്ഷക്കിരിക്കുന്നുണ്ട്.
അഞ്ചാം ക്ലാസില്‍ 67 സെന്ററുകളും, ഏഴാം ക്ലാസില്‍ 111 സെന്ററുകളും, പത്താം ക്ലാസില്‍ 121 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 66 സെന്ററുകളും ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13,476 കുട്ടികളും വര്‍ധിച്ചിട്ടുണ്ട്.
പരീക്ഷാ മേല്‍നോട്ടത്തിന് 137 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാരെയും 9,441 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍ വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലായിരുന്നു പൊതുപരീക്ഷ. പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.എച്ച്. കോട്ടപ്പുഴ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 1.19 കോടി നഷ്ടമായ ഞെട്ടലിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  19 days ago
No Image

അബൂദബി: സായിദ് വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട ആവശ്യമില്ല; എല്ലാ ചെക്ക്പോയിന്റുകളിലും ഫേസ് റെക്കഗ്‌നിഷൻ സംവിധാനം

uae
  •  19 days ago
No Image

'ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ റയൽ താരം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്'; ബാഴ്‌സലോണ ഇതിഹാസം റിവാൾഡോ

Football
  •  19 days ago
No Image

ഓടുന്ന കാറിന്റെ ഗിയര്‍ ബോക്‌സ് ഊരിപ്പോയി.... നീതിക്കായുള്ള നീണ്ട പോരാട്ടത്തിന്റെ ഒടുവില്‍ സംഭവിച്ചതോ...

Kerala
  •  19 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ അഞ്ചിന് ആരംഭിക്കും; ഫെസ്റ്റിവലിലെത്തുന്ന ഭാ​ഗ്യശാലിക്ക് ലഭിക്കുക 4 ലക്ഷം ദിർഹത്തിന്റെ ​ഗ്രാൻഡ് പ്രൈസ്

uae
  •  19 days ago
No Image

നവജാതശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുത്തു; കൊലപാതക സാധ്യതയെന്ന് പൊലിസ്

crime
  •  19 days ago
No Image

ബെംഗളൂരു ബാങ്കിലെ വൈ-ഫൈ നെയിം 'പാകിസ്ഥാൻ സിന്ദാബാദ്'; ടെക്നീഷ്യന്റെ ഫോൺ സ്വിച്ച് ഓഫ്; കേസെടുത്ത് പൊലിസ്

National
  •  19 days ago
No Image

സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി; ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണം കൊലപാതകം; കളരിപ്പയറ്റ് പരിശീലകനും ഭാര്യയും പിടിയിൽ

crime
  •  19 days ago
No Image

മന്ത്രി ജി.ആര്‍ അനില്‍ അപമാനിച്ചു; എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് മുദ്രാവാക്യവും പ്രവര്‍ത്തികളും വേദനിപ്പിച്ചു: വി. ശിവന്‍കുട്ടി

Kerala
  •  19 days ago
No Image

പ്രണയാഭ്യർഥന നിരസിച്ചു; സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; പ്രതി അറസ്റ്റിൽ

crime
  •  19 days ago


No Image

മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ ചമക്കുന്നു; ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍, രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് നോട്ടിസ്

Kerala
  •  19 days ago
No Image

തോൽക്കുമ്പോൾ തങ്ങൾ ദുർബലരെന്ന് പറയുന്ന സ്ലോട്ടിന്റെ വാദം വൻ കോമഡി; ക്രിസ്റ്റൽ പാലസ് പരിശീലകൻ

Football
  •  19 days ago
No Image

പുതിയ ജീവകാരുണ്യ പദ്ധതിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്: 4.7 ബില്യൺ ദിർഹമിന്റെ എൻഡോവ്‌മെൻ്റ് ഡിസ്ട്രിക്റ്റിൽ മെഡിക്കൽ സർവകലാശാലയും ആശുപത്രിയും അടക്കം നിരവധി സൗകര്യങ്ങൾ

uae
  •  19 days ago
No Image

മകനേയും ഭാര്യയേയും കുട്ടികളേയും തീകൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ

Kerala
  •  19 days ago